വിപ്രോയിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.

07:48 am 21/4/2017 ന്യൂഡൽഹി: വിപ്രോയിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 600 പേരെ അടിയന്തരമായി പിരിച്ചുവിടാനാണ് കന്പനി തീരുമാനിച്ചിരിക്കുന്നത്. ജോലിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണു കന്പനിവൃത്തങ്ങൾ നൽകുന്ന സൂചന. നടപടി നേരിടുന്ന ജീവനക്കാരോട് അവധിയിൽ പോകാനാണ് കന്പനി ആവശ്യപ്പെടുന്നത്. പിരിച്ചുവിടുന്നവരുടെ എണ്ണം 2000ൽ അധികമായേക്കുമെന്നാണു സൂചന. ഐടി കന്പനികളോട് ലോകത്താകമാനം ഉണ്ടായിട്ടുള്ള കാഴ്ചപ്പാടിന്‍റെ തുടർച്ചയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന വിപ്രോ നടപടിയെന്നും നിരീക്ഷണമുണ്ട്. യുഎസ്, സിംഗപ്പുർ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ വിദേശ കരാർ ജീവനക്കാർ വീസ Read more about വിപ്രോയിൽനിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.[…]

എംഎൽഎ ഹോസ്റ്റലിൽ കൗമാരക്കാരി പീഡനത്തിനിരയായി.

07:40 am 21/4/2017 നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിവിൽ ലൈൻസ് ഏരിയയിലെ എംഎൽഎ ഹോസ്റ്റലിലാണ് പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടത്. ഈ മാസം 14നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഗിട്ടികദം സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കു മുൻപരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കൾക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകണമെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭഗത് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചത്. എന്നാൽ എംഎൽഎ ഹോസ്റ്റലിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത് ഇയാൾ പെണ്‍കുട്ടിയെ Read more about എംഎൽഎ ഹോസ്റ്റലിൽ കൗമാരക്കാരി പീഡനത്തിനിരയായി.[…]

മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ നോറ ചോപ്ര നിര്യാതയായി.

07:34 am 21/4/2017 ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ നോറ ചോപ്ര (64) നിര്യാതയായി. കുറച്ചുനാളുകളായി അസുഖ ബാധിതയായിരുന്നെങ്കിലും അവസാന ദിവസം വരെ മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്നു. അലഹബാദിൽ മാധ്യമപ്രവർത്തനം തുടങ്ങിയ നോറ പിന്നീട ഡൽഹിയിലേക്ക് മാറുകയായിരുന്നു. നിരവധി പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നോറയുടെ നിര്യാണത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയവർ അനുശോചിച്ചു.

സാക്കിർ നായിക്കിനെതിരെ മുംബൈയിലെ എൻ.ഐ.എ കോടതി ജാമ്യമില്ല വാറണ്ട്

07:30 pm 20/4/2017 മുംബൈ: മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ മുംബൈയിലെ എൻ.െഎ.എ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. സമുദായ സ്പർധ വളർത്തുന്ന വിധത്തിൽ പ്രവർത്തിച്ചു എന്ന കേസിലാണ് വാറണ്ട്. നേരത്തെ സാക്കീർ നായിക്കിനെയും അദ്ദേഹത്തിെൻറ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ചില വ്യക്തികളെയും പ്രതികളാക്കി എൻ.െഎ.എ കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153^എ വകുപ്പും യു.എ.പി.എയുമാണ് സാക്കീർ നായിക്കിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇൗ കേസിലാണ് സാക്കീർ നായിക്കിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. 2016 ൽ ധാക്കയിൽ നടന്ന തീവ്രവാദ Read more about സാക്കിർ നായിക്കിനെതിരെ മുംബൈയിലെ എൻ.ഐ.എ കോടതി ജാമ്യമില്ല വാറണ്ട്[…]

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും വിവാദത്തിൽ

07:24 pm 20/4/2017 മുംബൈ: എയർ ഇന്ത്യ ജീവനക്കാരനോട് മോശമായി പെരുമാറിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും വിവാദത്തിൽ. ഇത്തവണ പോലീസുകാരനെ അസഭ്യം പറഞ്ഞതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. എടിഎമ്മിൽ പണമില്ലാത്തതിന്‍റെ പേരിൽ ഏതാനും പ്രവർത്തകരുമായെത്തി എംപി പ്രതിഷേധിച്ചു. ഇതേസമയം, ഗതാഗത കുരുക്ക് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവിടെയെത്തിയ പോലീസുകാരോട് ഗെയ്ക്ക്‌വാദ് മോശമായി സംസാരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 23നാണ് ഗെയ്ക്ക്‌വാദ് മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്.

ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്ന് പ്രധാനമന്ത്രി

09:03 am 20/4/2017 ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവന്ന ബീക്കണ്‍ ലൈറ്റ് നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഓരോ ഇന്ത്യക്കാരനും പ്രത്യേകതയുള്ളവരാണ്. ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. നടപടി ഒരുപാട് മുൻപേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് വാഹനങ്ങളിൽ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു പൂർണമായും നിരോധിച്ചുകൊണ്ടുള്ള തീരുമാനം Read more about ഓരോ ഇന്ത്യക്കാരനും വിഐപിയാണെന്ന് പ്രധാനമന്ത്രി[…]

സൈനികർക്കു മോശം ഭക്ഷണം ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാൻ യാദവിനെ പിരിച്ചുവിട്ടു.

06:50 pm 19/4/2017 ന്യൂഡൽഹി: അതിർത്തിയിൽ സൈനികർക്കു മോശം ഭക്ഷണം ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ പിരിച്ചുവിട്ടു. ബിഎസ്എഫിന്‍റെ അന്തസിന് കോട്ടം വരുത്തിയെന്നു വിചാരണ കോടതിയുടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ മൂന്ന് മാസത്തോളമായി സൈനിക വിചാരണയിലായിരുന്നു യാദവ്. ജനുവരിയിലാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടുള്ള വീഡിയോ യാദവ് പുറത്തുവിട്ടത്. സൈനികർക്കു ലഭിക്കുന്ന ഭക്ഷണം മുതിർന്ന സൈനികർ വകമാറ്റി വിൽപ്പന നടത്തുകയാണെന്നും യാദവ് Read more about സൈനികർക്കു മോശം ഭക്ഷണം ലഭിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാൻ യാദവിനെ പിരിച്ചുവിട്ടു.[…]

നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ

03:07 pm 19/4/2017 ചെന്നൈ: അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ സ്പീക്കർക്കു കത്ത് നൽകി. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ധനപാലിന് കത്ത് നൽകിയതായി സ്റ്റാലിൻ അറിയിച്ചു.

ബാബറി മസ്ജിദ് ഗൂഡാലോചനക്കേസിൽ എല്‍. കെ.അഡ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.

03:05 pm 19/4/2017 ന്യൂഡൽഹി: കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി. ഗൂഢാലോചനക്കേസിന്‍റെയും ആക്രമണ കേസിന്‍റെയും വിചാരണ ഒരു കോടതിയിൽ നടത്താനും ഉത്തരവായി. തുടർനടപടികൾ ലക്നോ കോടതിയിൽ നടക്കും. ജഡ്ജിയെ സ്ഥലം മാറ്റരുത്. എല്ലാ ദിവസവും വിചാരണ നടത്തണം. കേസ് ഒരു Read more about ബാബറി മസ്ജിദ് ഗൂഡാലോചനക്കേസിൽ എല്‍. കെ.അഡ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.[…]

തമിഴ്നാട് രാഷ്‌ട്രീയത്തിൽ നാടകീയമായ വഴിത്തിരിവ്.

09:21 am 19/4/2017 ചെന്നൈ:ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പാർട്ടിപദവികളിൽനിന്നു നീക്കാൻ അണ്ണാ ഡിഎംകെ(അമ്മ) തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. പാർട്ടി അണികളുടെ താത്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നു മന്ത്രി ജയകുമാർ പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ 20 മന്ത്രിമാർ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ഇതോടെ അണ്ണാ ഡിഎംകെയിൽ പനീർശെൽവംപളനിസ്വാമി വിഭാഗങ്ങൾ ഒന്നിക്കാൻ വഴിതെളിഞ്ഞു. ചിന്നമ്മ എന്നു വിളിക്ക പ്പെട്ടിരുന്ന ശശികലയുടെ Read more about തമിഴ്നാട് രാഷ്‌ട്രീയത്തിൽ നാടകീയമായ വഴിത്തിരിവ്.[…]