കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.

07:04 am 19/5/2017 ദ ഹേഗ് (ആംസ്റ്റർഡാം): ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന ജാദവിനു നിയമനയതന്ത്ര സഹായങ്ങൾ അനുവദിക്കണമെന്നും അന്തിമവിധിയുണ്ടാകുംവരെ ശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുവരുത്തണമെന്നും അന്താരാഷ്‌ട്ര കോടതി പ്രസിഡന്‍റ് റോണി ഏബ്രഹാമിന്‍റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചിന്‍റെ വിധിന്യായത്തിൽ പറയുന്നു. ഇന്ത്യപാക് ബന്ധത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന വിധി രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനു കനത്ത തിരിച്ചടിയാണ്. ജാദവിനെതിരായ ഉറച്ച തെളിവുകൾ Read more about കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.[…]

കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു.

12:10 pm 18/5/2017 ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ സഫ്ദർജംഗിലുള്ള വസതിയിൽ വച്ച് രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ദവെ. ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൽ അംഗമാണ്. ദവെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര Read more about കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു.[…]

പാകിസ്താനിൽ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ വിധിച്ചു.

7:35 am 18/5/2017 ലാഹോർ: പാകിസ്താനിൽ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ വിധിച്ചു. ജിയോ ടി.വിയാണ് വാർത്ത പുറത്തുവിട്ടത്. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പഞ്ചാബിലെ ഭക്കാർ അസി. കമ്മീഷണർ രാജ സലീമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. വിധിക്കെതിരെ പട്ടിയുടെ ഉടമ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പട്ടിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും നിലവിൽ ഒരാഴ്ച ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

യമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു.

07:28 am 18/5/2017 സനാ: തെക്കുപടിഞ്ഞാറൻ യമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തൈസ് പ്രവിശ്യയിലെ മൗസയിലാണ് ആക്രമണം നടത്തിയത്. ആളുകളുമായി പോവുകയായിരുന്ന ട്രക്കിനെ ലക്ഷ്യമാക്കി അബദ്ധത്തിൽ ബോംബിടുകയായിരുന്നു. അൽ ബഹ്റിലുള്ള മാർക്കറ്റിൽ പോയി മടങ്ങി വരുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഹൗതി വിമതരും പ്രസിഡന്‍റ് അബ്ദുറബ് മൻസൂർ ഹാദി അനുകൂല സേനയും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മേഖലയാണ് മൗസ.

അഫ്ഗാനിസ്ഥാനിൽ നാഷണൽ ടെലിവിഷൻ സ്റ്റേഷനിലുണ്ടായ ചാവേർ ബോംബ് ആക്രമണം.

09:08 pm 17/5/2017 ജലാലാബാദ്: അഫ്ഗാനിസ്ഥാനിൽ നാഷണൽ ടെലിവിഷൻ സ്റ്റേഷനിലുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ജലാബാദ് നഗരത്തിൽ ബുധനാഴ്ചയായിരുന്നു ആക്രമണം. ടെലിവിഷൻ സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ ഭീകരർ ബോംബ് ഗേറ്റിൽ സ്ഫോടനം നടത്തിയശേഷം തുരുതുരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാലു സിവിലിയൻമാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടെ 17 പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്. ഏറ്റുമുട്ടൽ നടക്കുന്ന സമയം മാധ്യമപ്രവർത്തകർ ടിവി സ്റ്റേഷനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും Read more about അഫ്ഗാനിസ്ഥാനിൽ നാഷണൽ ടെലിവിഷൻ സ്റ്റേഷനിലുണ്ടായ ചാവേർ ബോംബ് ആക്രമണം.[…]

സാർ അതിർത്തി പ്രദേശമായ ബംഗാസോയിൽ റെഡ്ക്രോസ് 115 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

09:05 pm17/5/2017 ബംഗാസോ: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്ക്(സാർ) അതിർത്തി പ്രദേശമായ ബംഗാസോയിൽ റെഡ്ക്രോസ് 115 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക ആക്രമണം നടന്നു ദിവസങ്ങൾക്കുശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ അറിയിച്ചിരുന്നതിലും നാലിരട്ടിയാണ് മരണസംഖ്യയെന്നു റെഡ്ക്രോസ് അറിയിച്ചു. 26 പേർ മരിച്ചെന്നാണ് മുന്പ് യുഎൻ പ്രതിനിധി ഒൗദ്യോഗികമായി അറിയിച്ചിരുന്നത്. മൃതദേഹങ്ങളിൽ ഭൂരിഭാഗത്തിലും കത്തിക്കുത്തിന്‍റെയോ വെടിയുണ്ടയുടേയോ പരിക്കുകളുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 35 എണ്ണം മറവു ചെയ്ത നിലയിലായിരുന്നു. ബംഗാസോയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രദേശത്തുനിന്ന് ആളുകളുടെ പലായനം തുടരുകയാണ്.

ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍

08:58 pm 17/5/2017 – പി. പി. ചെറിയാന്‍ ഇന്ത്യാന: ഇന്ത്യാന പോലീസ് മെട്രോ പോലീറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലാദ്യമായി സിക്ക് അമേരിക്കന്‍ വംശജന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു.ഡിപ്പാര്‍ട്ട്മെന്റ് റിക്രൂറ്റ് ക്ലാസ്സില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത 26 കാരനായ മിറ്റന്‍ കട്ടോക്ക് സിക്ക് ദമ്പതിമാര്‍ക്ക് അമേരിക്കയില്‍ ജനിച്ച മകനാണ്. ചെറുപ്പത്തില്‍ തന്നെ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹം സഫലമായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ് പോലീസ് ഓഫീസറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ടി വി അഭിമുഖത്തില്‍ മിറ്റന്‍ പറഞ്ഞു. നൂറ് കണക്കിന് Read more about ഇന്ത്യാനയില്‍ നിന്നും ആദ്യമായി സിക്ക് പോലീസ് ഓഫീസര്‍[…]

കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും.

07:17 pm 17/5/2017 ഹേഗ്: ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെ അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ തിങ്കളാഴ്ച കോടതി രണ്ടു രാജ്യങ്ങളുടെയും വാദം കേട്ടിരുന്നു. ഇരുരാജ്യങ്ങൾക്കും 90 മിനിറ്റ് വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ സമയം നൽകിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം അവസാനിക്കും മുന്പേ ഇന്ത്യൻ പൗരനായ കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ തൂക്കിലേറ്റുമെന്ന് ആശങ്കയുണ്ടെന്ന് വാദത്തിനിടെ ഇന്ത്യ അറിയിച്ചു. ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അടിയന്തരമായി സസ്പൻഡ് ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, കുൽഭൂഷൻ Read more about കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും.[…]

അമേരിക്കയിൽ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശി.

11:28 am 17/5/2017 വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൻസിനിലാണ് കൊടുങ്കാറ്റ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും, 25 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്കാറ്റിൽപ്പെട്ട് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടായേക്കുമെന്നാണ് വിവരം. ടെക്സസ്, നെബ്രസ്ക, ഒക്‌ലഹോമ, കൻസാസ് എന്നിവിടങ്ങളിലും ചുഴലുക്കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്.

യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ട്രംപ് റഷ്യയുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്.

07:50 am 17/5/2017 വാഷിങ്ടൺ: യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പ്രസിഡൻറ് ഡോണൾഡ് ട്രംപ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്, റഷ്യൻ അംബാസഡർ സെർജി കിസ്‍ല്യാക് എന്നിവരുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച വൈറ്റ്ഹൗസിലെ ഒാവൽ ഒാഫിസിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് സംഭവം. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്.  ഐ.എസിനെതിരായ ഒാപറേഷനെ കുറിച്ചാണ് സംഭാഷണത്തിനിടെ വെളിപ്പെടുത്തിയത്. രഹസ്യ ഏജൻസികളുമായി ആലോചിക്കാതെയാണ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, റിപ്പോർട്ട് വൈറ്റ്ഹൗസ് തള്ളി. റിപ്പോർട്ട് Read more about യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ട്രംപ് റഷ്യയുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്.[…]