സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി.

08:38 am 20/3/2017 ദമാസ്കസ്: ഒരു ഇടവേളയ്ക്ക് ശേഷം സിറിയ വീണ്ടും കലുഷിതമാകുന്നു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി. അല്‍ ഖാഇദ അനുകൂല സംഘടനയായ ജബാഹത്ത് ഫത്തേ അല്‍ ഷായാണ് ദമാസ്കസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇതിനെതിരെ സിറിയന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. ദമാസ്കസിലെ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്ഥോടനത്തില്‍ 31 പേര്‍ മരിക്കുകയും തൊട്ടടുത്ത ദിവസം ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ 20ലധികം പോര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. Read more about സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി.[…]

ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു.

9:40 am 19/3/2017 ട്രിപ്പോളി: ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു. രാജ്യത്തെ വടക്കുകിഴക്കൻ നഗരമായ ബെൻ‌ഘാസിയിലാണ് വിമാനം തകർന്നു വീണത്. ലിബിയൻ ദേശീയ സൈനിക വക്താവ് അഹമ്മദ് മിസ്മരിയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികളുടെ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്‍റെ പൈലറ്റായിരുന്ന സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസത്തോളമായി ജനറൽ ഖലീഫ ഹഫ്തറിന്‍റെ നേതൃത്വത്തിലുള്ള സൈന്യവും ബെൻഘാസിയിലെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു. ഇവിടുത്തെ സിദ്‌ർ, റാസ Read more about ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു.[…]

ലിയൻ അഭയാർഥി ബോട്ടിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 42 അഭയാർഥികൾ കൊല്ലപ്പെട്ടു.

10:22 am 18/3/2017 സനാ: യമനിലെ ഹൊദിദ തീരത്ത് സൊമാലിയൻ അഭയാർഥി ബോട്ടിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 42 അഭയാർഥികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യമനിൽനിന്നും സുഡാനിലേക്ക് പോകുകയായിരുന്ന അഭയാർഥികളാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി ബാബ് അൽ മാൻഡേബ് കടലിടുക്കിലായിരുന്നു സംഭവം. അപ്പാച്ചെ ഹെലികോപ്റ്ററിൽനിന്നാണ് വെടിവയ്പുണ്ടായത്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ എൺപതിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗേർട്ട് വിൽഡേഴ്സിന്‍റെ ഫ്രീഡം പാർട്ടി നെതർലൻഡ്സ് പാർലമെന്‍റിൽ രണ്ടാം സ്ഥാനത്തായി.

08:22 am 17/3/2017 ഹേഗ്: നെതർലൻഡ്സ് തീവ്ര വലതുപക്ഷത്തെ പിന്തള്ളി കുടിയേറ്റ വിരുദ്ധ നയങ്ങളുമായി പ്രചാരണം നടത്തിയ ഗേർട്ട് വിൽഡേഴ്സിന്‍റെ ഫ്രീഡം പാർട്ടി (പിവിവി) 150 അംഗ പാർലമെന്‍റിൽ രണ്ടാം സ്ഥാനത്തായി. 20 സീറ്റേ അവർക്കു കിട്ടിയുള്ളൂ. പ്രധാനമന്ത്രി മാർക്ക് റട്ടെയുടെ ലിബറൽ നിലപാടുള്ള പാർട്ടി വിവിധ 33 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാകും. ചെറു പാർട്ടികളെ ചേർത്തു മുന്നണിയുണ്ടാക്കി റട്ടെ ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലും റട്ടെയുടെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ കൂട്ടുകെട്ടുണ്ടാക്കിയാണു Read more about ഗേർട്ട് വിൽഡേഴ്സിന്‍റെ ഫ്രീഡം പാർട്ടി നെതർലൻഡ്സ് പാർലമെന്‍റിൽ രണ്ടാം സ്ഥാനത്തായി.[…]

ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.

8:04 am 16/3/2017 മൊസൂൾ: ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാക്കിലെ തിക്രിത് നഗരത്തിലാണ് സംഭവം. തിക്രിതിലെ അൽഅതാബ് തെരുവിലെ മെഡിക്കൽ ക്ലിനിക്കുകളുടെ മുന്നിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച തിക്രിത്തിനു സമീപം നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. –

സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു.

08:12 am 15/3/2017 മൊഗാദിഷു: സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു. കപ്പലിൽ എട്ടു ജീവനക്കാർ ഉണ്ടായിരുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നു എണ്ണയുമായി സൊമാലിയയിലെ മൊഗാദിഷുവിലേക്കു പോയ എരിസ് 13 എന്ന എണ്ണക്കപ്പലാണു കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. കൊള്ളക്കാർ കപ്പൽ സൊമാലിയയിലെ അലുല തീരത്തു കൊണ്ടുവന്നതായി പോലീസ് മേധാവി മുഹമ്മദ് അഹമ്മദ് പറഞ്ഞു. 2012നു ശേഷം ആദ്യമായാണു സൊമാലിയൻ കടൽക്കൊള്ളക്കാർ ഒരു എണ്ണ കപ്പൽ തട്ടിയെടുക്കുന്നത്. അലുല തീരത്തുള്ള കപ്പലിൽ ആയുധ ധാരികളായ നിരവധി പേർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പോലീസ് Read more about സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു.[…]

ചിലിയിൽ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു

09:12 am 14/3/2017 സാന്‍റിയാഗോ: മധ്യചിലിയിൽ വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു. ചിലിയിലെ വിനാ ഡെൽ മാറിലെ നിരവധി വീടുകളാണു കാട്ടുതീയിൽ നശിച്ചത്. കാട്ടുതീയെ തുടർന്നു പ്രദേശത്തുനിന്നു 6,000 ആളുകളെയാണു മാറ്റിപാർപ്പിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ സാന്‍റിയാഗോയിൽനിന്നു 120 കിലോമീറ്റർ അകലെയാണ് കാട്ടുതീ പടരുന്നത്. തീപിടുത്തത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ ഹെലികോപ്ടറുകൾ ഉപയോഗിച്ച് കാട്ടുതീ അണയ്ക്കുവാനുള്ള ശ്രമം നടന്നു വരുകയാണെന്നും അധികൃതർ അറിയിച്ചു. കാട്ടുതീയിൽ ആളപായമില്ലെന്നും എന്നാൽ പ്രദേശത്ത് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾ അനധികൃതമായി നിർമിച്ച നൂറുകണക്കിനു താത്കാലിക Read more about ചിലിയിൽ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു[…]

ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു.

08:56 am 13/3/2017 ആഡിസ് അബാബ: എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. കോഷെയിൽ തള്ളിയിരുന്ന ടണ്‍കണക്കിനു മാലിന്യക്കൂന്പാരമാണ് ഒലിച്ചുപോയത്. നിരവധി ആളുകളെ ഇനിയും കണ്ടുകിട്ടാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. അപകടസമയത്ത് 150ൽ അധികംപേർ സംഭവസ്ഥലത്തുണ്ടായിരുന്നു. നിരവധി വീടുകൾ മാലിന്യക്കൂന്പാരത്തിനടിയിലായി. 50 വർഷത്തിലേറെയായി ആഡിസ് അബാബയിലെ മാലിന്യങ്ങൾ ഇവിടെയാണ് തള്ളുന്നത്. ആഫ്രിക്കയിലെ ആദ്യ മാലിന്യ ഉൗർജ പ്ലാന്‍റ് ഇവിടെയാണ് നിർമിക്കുന്നത്. ഇവിടെ തള്ളുന്ന മാലിന്യം ഉപയോഗിച്ച് 40 Read more about ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു.[…]

ഇറാനിൽ കരിമരുന്ന പ്രയോഗത്തിനിടയിൽ പൊട്ടിത്തെറി: ഏഴു പേർ മരിച്ചു.

09:18 am 12/3/2017 ടെഹ്റാൻ: ഇറാനിലെ അർദബിൽ പ്രവിശ്യയിൽ കരിമരുന്നുപ്രയോഗത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഏഴു പേർ മരിച്ചു. അർദബില്ലിലെ പാർപ്പിട സമുച്ചയത്തിൽ ചഹർഷൻബെ സുരി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. കൗമാരക്കാരനടക്കം ഒരു കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. ഇറാന്‍റെ പുതുവർഷദിനമായ നൗറസിന് ദിവസങ്ങൾക്ക് മുന്പ് നടക്കുന്ന ആഘോഷമാണ് ചഹർഷൻബെ സുരി.

റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു.

09:42 am 11/3/2017 മോസ്കോ: സൈനിക ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു. നൊവോബ്രിസ്ക് എയർക്രാഫ്റ്റ് പ്രൊഡക്ഷൻ അസോസിയേഷനുമായി ഇതു സംബന്ധിച്ച കരാർ റഷ്യൻ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു. 92 സുഹോയി സു-34 യുദ്ധവിമാനങ്ങൾ വാങ്ങുവാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 വിമാനങ്ങൾ ഈ വർഷം തന്നെ സൈന്യത്തിന്‍റെ ഭാഗമാകുമെന്നു പ്രതിക്ഷിക്കുന്നതായി പ്രതിരോധസഹമന്ത്രി യുറിയ് ബോറിസോവ് പറഞ്ഞു. ഒൻപതു വിമാനങ്ങളുടെ നിർമാണങ്ങൾ അവസാന ഘട്ടത്തിലാണെന്നും സിറിയയിൽ യുദ്ധം ചെയ്യാൻ ഏറ്റവും അനുയോജ്യമായ യുദ്ധവിമാനങ്ങളാണ് സു-34 Read more about റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു.[…]