ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍

08:04 am 30/6/2017 ഐക്യരാഷ്ട്രസഭയുടെ 2016ലെ ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്‍. 1 ഡെന്മാര്‍ക്ക്. 2 സ്വസര്‍ലാന്‍ഡ്. 3 ഐസ്ലന്‍ഡ്. 4 നോര്‍വേ. 5 ഫിന്‍ലാന്‍ഡ്. 6 കാനഡ. 7 നെതര്‍ലന്‍ഡ്സ്. 8 ന്യൂസിലാന്റ്. 9 ഓസ്ട്രേലിയ. 10 സ്വീഡന്‍. ഇവയാണ്. ഇതിനൊപ്പം ഈ വാര്‍ത്തയും കൂടി ഒന്ന് തട്ടിച്ചു നോക്കാം. അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേക്കു Read more about ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍[…]

കെനിയയിൽ ബോംബ് സ്ഫോടനത്തിൽ നാലു കുട്ടികളുൾ‌പ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു.

07:33 am 28/6/2017 നെയ്റോബി: കെനിയയിൽ ബോംബ് സ്ഫോടനത്തിൽ നാലു കുട്ടികളുൾ‌പ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു. റോഡ് അരുകിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈദ് ആഘോഷങ്ങളിൽ പങ്കെടുത്ത് സ്കൂളിൽനിന്നും മടങ്ങുകയായിരുന്ന കുട്ടികളാണ് സ്ഫോടനത്തിൽ മരിച്ചത്. സൊമാലിയയുടെ അതിർത്തിയായ മരാറാണിക്കും കിയുങ്കക്കും ഇടയിലായിരുന്നു സംഭവം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജപ്പാനിലെ നഗാനോയിൽ നേരിയ ഭൂചലനം.

09:23 am 25/6/2017 ടോക്കിയോ: മധ്യ ജപ്പാനിലെ നഗാനോയിൽ നേരിയ ഭൂചലനം. പ്രദേശിക സമരം രാവിലെ 7.02നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് നഗരത്തിലെ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചു.

ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

08:40 am 22/6/2017 ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നുള്ള മുൻകരുതലായിട്ടാണ് 96 കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജകുമാരന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്.

08:40 am 21/6/2017 ബംഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്. ആഫ്രിക്കയിലെ ബ്രിയ നഗരത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം പരിക്കേറ്റവരിൽ എത്ര സൈനികരുണ്ടെന്നോ എത്ര ഭീകരരുണ്ടെന്നോ വ്യക്തമല്ല.

അക്രമികളുടെ കഠാരയാക്രമണത്തിൽ ഇസ്രയേൽ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

07:24 am 17/6/2017 ജറുസലേം: പലസ്തീൻ അക്രമികളുടെ കഠാരയാക്രമണത്തിൽ ഇസ്രയേൽ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. മധ്യ ഇസ്രയേൽ സ്വദേശി ഹദാസ് മാൽകയാണ് (23) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഡമാസ്ക്കസ് ഗേറ്റിനു സമീപം സുൽത്താൻ സുലൈമാൻ സ്ട്രീറ്റിലായിരുന്നു സംഭവം. മൂന്നു പേരാണ് ആക്രമണം നടത്തിയത്. രണ്ടു പേർ പോലീസിനു നേരെ വെടിവച്ചപ്പോൾ മൂന്നാമൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഹദാസിനെ ജറുസലേമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികളെ പോലീസ് വെടിവച്ചു വീഴ്ത്തി. സംഭവത്തിൽ നാലു Read more about അക്രമികളുടെ കഠാരയാക്രമണത്തിൽ ഇസ്രയേൽ വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു[…]

അഞ്ചു സിറിയൻ പൗരന്മാർ തുർക്കിഷ് അതിർത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചു

07:36 am 16/6/2017 റോം: പിഞ്ചുകുഞ്ഞ് അടക്കം അഞ്ചു സിറിയൻ പൗരന്മാർ തുർക്കിഷ് അതിർത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ ഇഡ്‌ലിബ് പ്രവിശ്യയിലെ ഹാതിയയിൽ വച്ചാണ് സംഭവം. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് വെടിയേറ്റത്. രണ്ടു പേർക്ക് പരിക്കേറ്റു. സിറിയൻ സർക്കാർ അനുകൂല സേനകളും വിമതരും തമ്മിലുള്ള ആഭ്യന്തര സംഘർഷം അവസാനഘട്ടത്തിൽ എത്തിയതോടെ ഇഡ്‌ലിബ് പ്രവിശ്യയിലെ ജനജീവിതം കൂടുതൽ ദുസഹമായിരിക്കുകയാണ്. പ്രാണരക്ഷാർഥം കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകളാണ് പാലായനം ചെയ്യുന്നത്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ Read more about അഞ്ചു സിറിയൻ പൗരന്മാർ തുർക്കിഷ് അതിർത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചു[…]

ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു

10:33 am 15/6/2017 ചിറ്റഗോംഗ്: ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു. രംഗമതി ഹിൽ ജില്ലയിൽ മാത്രം 105 പേർ മരിച്ചു. ഇവിടെ 20 സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ബംഗ്ലാദേശിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് സംഭവിച്ചിരിക്കുന്നത്. സിൽഹറ്റിലും ചിറ്റഗോംഗിലും അടുത്ത 24 മണിക്കൂറിനകം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ ബംഗ്ലദേശിനെയാണ് കാലവർഷം പ്രതികൂലമായി ബാധിച്ചത്. ഉരുൾപൊട്ടലിലാണ് കൂടുതൽ പേരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ട്. Read more about ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു[…]

റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനി അറസ്റ്റിൽ

07:30 am 13/6/2017 മോസ്കോ: അഴിമതി വിരുദ്ധ സമരം പ്രഖ്യാപിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനി അറസ്റ്റിൽ. മോസ്കോയിൽ നഗരത്തിലെ പ്രകടനത്തിനു നേതൃത്വം നൽകാൻ വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ 200 ഓളം അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസ് നിർദേശങ്ങൾ പാലിക്കാതെ പ്രകടനം നടത്താൻ ശ്രമിച്ചതിനാണ് അലെക്സി നവാൽനിയെ അറസ്റ്റ് ചെയ്തതെന്ന് റഷ്യൻ സർക്കാർ അറിയിച്ചു.

ബ്രിട്ടനിൽ മന്ത്രിസഭയിൽ വൻ അഴിച്ചു പണി.

09:30 am 12/6/2017 ലണ്ടൻ: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി തെരേസ മേ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. പുതിയ കാബിനറ്റ് രൂപീകരണവുമായി മേ മുന്നോട്ടു പോകുകയാണ്. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയൻ ഗ്രീനിനെ നിയമിച്ച് കഴിഞ്ഞു. അദ്ദേഹം ഫലത്തിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരിക്കും. പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുൻ എംപി ഗാവിൻ ബാർവെല്ലിനെ നിയമിച്ചു. ലിയാം ഫോക്സ് സെക്രട്ടറി ഓഫ് ട്രേഡ് ആയി തുടരും. ഡേവിഡ് ഗൗക്കിന് ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് Read more about ബ്രിട്ടനിൽ മന്ത്രിസഭയിൽ വൻ അഴിച്ചു പണി.[…]