ക്ഷമിക്കൂ മണിചേട്ടാ ഞങ്ങള്‍ മലയാളീസ് ഇങ്ങനെയാ..!!.

09:32am 15/3/2016

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ

rajusankarathil_pic
അതെ മണി ചേട്ടാ .. മണി ചേട്ടന്‍ പറഞ്ഞതുപോലെ അങ്ങയുടെ മരണ ശേഷം എല്ലാവരും അങ്ങയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യാന്‍ മത്സരിക്കുകയാണ്. കലാഭവന്‍ മണി നല്ലവനായിരുു, മണി ധാരാളം പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു, വീട് നിര്‍മ്മിച്ച് നല്കി, ചികിത്സയ്ക്ക് പണം നല്കി, കരള്‍ മാറ്റി വയ്ക്കാന്‍ ലക്ഷങ്ങള്‍ മുടക്കി… സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ചെയ്ത പുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ് എാെക്കെ പറഞ്ഞു ഞങ്ങളിവിടെ കണ്ണീര്‍ പൊഴിക്കുു.

ഇതൊും ഇല്ലാകഥകളാണ് എല്ല ..ഉള്ളത് ത.െ അതുകൊണ്ടാണല്ലോ കേരള ജനത അങ്ങയെ ഇത്രയും അധികം സ്‌നേഹിച്ചതും, ആ മുഖം അവസാനമായി ഒരുനോക്കു കാണുവാന്‍ തൃശൂര്‍ പൂരത്തെ വെല്ലു തിരക്കില്‍ ജന ലക്ഷങ്ങള്‍ ഒഴുകിയെത്തിയതും. പൗരുഷത്തിന്റെ പ്രതീകമായിരു അനശ്വരനായ ജയന്റെ മരണത്തിനു ശേഷം കേരള ജനതയെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു മരണ വാര്‍ത്ത മണി ചേട്ടന്റെ മരണ വാര്‍ത്തയായിരുന്നു.

കഴിവും കാശുമുള്ളവര്‍ക്ക് എന്തുമാകാന്‍ കഴിയു നമ്മുടെ നാ’ില്‍, ഒരു നാടിന്റെ മുഴുവന്‍ കൂടപ്പിറപ്പാകുവാന്‍ കഴിയുക എത് മണിചേ’ന് മാത്രം കൈവ ഭാഗ്യമാണ്. അതുകൊണ്ടാണല്ലോ പ്രായ വ്യത്യാസമില്ലാത് എല്ലാവരും അങ്ങയെ മണി ചേട്ടാ എന്ന് വിളിക്കുത് .

മേല്‍പ്പറഞ്ഞ നന്മ പ്രവര്‍ത്തനങ്ങള്‍ അങ്ങ് ചെയ്തത് ഒരു ദിവസം കൊണ്ടല്ല, ഒരു മാസം കൊണ്ടല്ല, ഒരു വര്‍ഷം കൊണ്ടുമല്ല എ് ഞങ്ങള്‍ക്കറിയാം. മണി ചേ’ന്‍ ഇതൊക്കെക്കെ ചെയ്യുമ്പോള്‍ ഞങ്ങള്‍ മലയാളീസ് ഇവിടൊക്കെത്ത െ ഉണ്ടായിരുു. എല്ലാം കാണുുണ്ടായിരുു..എല്ലാം അറിയുുമുണ്ടായിരുു. എന്ത് ചെയ്യാനാ ചേ’ാ, ആര് എന്ത് നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്താലും ഞങ്ങള്‍ മലയാളീസ് അംഗീകരിക്കാറില്ല..കണ്ടെു നടിക്കാറില്ല…,നല്ലതെ് പറയാറില്ല..അഭിനന്ദിക്കാറില്ല.. അനുമോദിക്കാറൂമില്ല. അതിനു പകരം നിങ്ങളുടെ തെറ്റ് വശങ്ങള്‍ ചികഞ്ഞെടുത്തു വാര്‍ത്തയാക്കുതില്‍ ഞങ്ങള്‍ മത്സരിച്ചു..അങ്ങ് ജീവിച്ചിരുപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ‘കലാഭവന്‍ മണി അഹങ്കാരിയാണ്, കള്ളുകുടിച്ച് ഫോറെസ്റ്റ് ഗാര്‍ഡിനെ തല്ലി, എയര്‍പോര്‍’ില്‍ പ്രശ്‌നം ഉണ്ടാക്കി.. ഇങ്ങന് ധാരാളം വാര്‍ത്തകളുണ്ടാക്കി അതില്‍ ഞങ്ങള്‍ ആത്മ സംതൃപ്തി കണ്ടെത്തി. വാസന്തിയും ലക്ഷ്മിയും ഞാനും എ ചിത്രത്തിലെ അഭിനയത്തിന് അംഗീകാരം തരാത് , അത് ഒരു മിമിക്രിക്കാരന്റെ വിക്രിയകളായി ഞങ്ങള്‍ വിലയിരുത്തി.

അങ്ങിന്, ജീവിച്ചിരുപ്പോള്‍ ലഭിക്കേണ്ടു അംഗീകാരങ്ങളും, ആദരവുകളും ലഭിക്കാത് മണിച്ചേട്ടന്‍ പോയി….അതെ, ജീവിതമാകു നാടകത്തിലെ അവസാന സീനും അഭിനയിച്ചു തീര്‍ത്തു കപടതകള്‍ നിറഞ്ഞ ഈ ലോകത്തില്‍ നിന്നും, ചമയങ്ങളില്ലാത്ത ആ അനശ്വര ലോകത്തേക്ക് യാത്രയായി. അങ്ങ് ജീവിച്ചിരുപ്പോള്‍ ഞങ്ങളില്‍നിും ആഗ്രഹിച്ച അംഗീകാരങ്ങളും, അനുമോദനങ്ങളും, നല്ലവാക്കുകളും പറയുവാന്‍ ഞങ്ങള്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അല്ലെങ്കിലും ഞങ്ങള്‍ മരണാനന്തര ബഹുമതികള്‍ കൊടുക്കുവാന്‍ ഉല്‍സാഹികളും മിടുക്കരുമാണ്.

ആ അനന്തതയില്‍ ഇരുുകൊണ്ട് ഇതെല്ലാം കണ്ട് സ്വയസിദ്ധമായ ശൈലിയില്‍ ങ്യാ.. ഹാ.. ഹാ എ് ചിരിക്കുകയാനെറിയാം. അതെ മണി ചേ’ാ..അങ്ങ് പറഞ്ഞതുപോലെ, അങ്ങയെപ്പോലെ ഒരു വ്യക്തി ചെയ്ത നന്മകള്‍ സമൂഹം അറിയണമെങ്കില്‍ മരണം അവനു അനിവാര്യമാണ് … മണിചേ’നെപ്പോലെ നാല് പേരറിയു, സമൂഹത്തിനു നന്മ ചെയ്യു പലരുമുണ്ട് ഇനിയും ഈ ലോകത്തില്‍. ഇനി ഞങ്ങള്‍ അവരുടെ പിറകെയാണ്. മരിച്ചില്ലെങ്കില്‍ മരിച്ചു എ വാര്‍ത്തയുണ്ടാക്കി ഇല്ലാ കഥകള്‍ പ്രചരിപ്പിക്കും. അതില്‍ ഞങ്ങള്‍ ആനന്ദം കണ്ടെത്തും..!! ഒും തോരുത് ..,ക്ഷമിക്കൂ മണിചേ’ാ ഞങ്ങള്‍ മലയാളീസ് ഇങ്ങനെയാ..!!.