നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നു.

09:39 am 13/3/2017

download (11)
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നു. കേരളത്തിൽ നിരോധിച്ചതും അയൽ സംസ്ഥാനങ്ങളിൽ നിരോധിക്കാത്തതുമായ മാരക കീടനാശിനികളുടെ ഉപയോഗമാണ് സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ വ്യാപകമാകുന്നത്.

സംസ്ഥാനത്ത് ഇപ്പോഴും എൻഡോസൾഫാൻ ഉൾപ്പെടെയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യപകമായി നടക്കുന്നുവെന്നു വെള്ളായണി കാർഷിക കോളജ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കാർഷിക കോളജിന്‍റെ പരിശോധനയിൽ കണ്ടെത്തിയ മീതൈൽ പാരത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവ 2011ൽ കേരള സർക്കാർ നിരോധിച്ച കീടനാശിനികളാണ്. ഇവ കാൻസറിനും ആമാശയ രോഗങ്ങൾക്കും കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു. കൂടാതെ നിരോധിക്കപ്പെട്ട എൻഡോസൾഫാൻ, ഉപയോഗ നിയന്ത്രണമുള്ള ലിൻഡേൻ, ക്ലോർപൈറിഫോസ്, മീഥൈൽ പാരത്തിയോണ്‍ എന്നിവയുടെ ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ വ്യാപകമായി ഡൈയൂറോണ്‍, മാൻകോസെബ്, പാരക്വാറ്റ് എന്നിവയും ഉപയോഗിക്കപ്പെടുന്നു. മീഥൈൽ പാരാത്തിയോണ്‍(റെഡ്), മിഥൈൽ ഡിമാറ്റണ്‍(റെഡ്), ഫൊറേറ്റ്(റെഡ്), മോണോ ക്രോട്ടോഫോസ്(റെഡ്), ട്രൈസെക്ലാ സോൾ(യെല്ലോ), ട്രയാസോഫോസ്(യെല്ലോ), കാർബോഫുറാൻ(റെഡ്), പ്രോഫെനോഫോസ്(യെല്ലോ), മെഥോക്സി ഈഥൈൽ മെർക്കുറിക് ക്ലോറൈഡ്, എഡിഫാൻഫോസ്(യെല്ലോ), ഓക്സി തിയോജിനോസ്(ബ്ലൂ), പാറാക്വാറ്റ്(യെല്ലോ), അട്രോസിൻ(ബ്ലൂ), അമിലോഫോസ്(യെല്ലോ), തിയോബെൻകാർബ്(ബ്ലൂ), ഫ്യൂരഡാൻ, ഫോറേറ്റ്, റൗണ്ടപ്പ്, തൈമറ്റ് തുടങ്ങിയ കീടനാശിനികൾ കേരളത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽ നിന്നും കർഷകരുടെ പക്കൽ ഇവ എത്തിച്ചേരുന്നുണ്ട്.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവയെത്തുന്നതെന്നാണു സൂചന. നിരോധിത കീടനാശിനികളിൽ മിക്കവയും മണ്ണ് നശിപ്പിക്കുകയും മനുഷ്യരിൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു.

വാഴ, കാപ്പി, കുരുമുളക്, പഴം, പച്ചക്കറി കർഷകരാണ് കൂടുതലായും കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഏലക്കയിൽ എൻഡോസൾഫാൻ, ഡെൽറ്റാ മെത്രിൻ, ക്വിനാൽ ഫോസ്, ട്രയാസോ ഫോസ്, ക്ലോർവൈറി ഫോസ്, പ്രൊഫെനോ ഫോസ്, എഡിഫെൻ ഫോസ്, സൈപ്പർ മെത്രിൻ, എത്തി യോണ്‍, മാലത്തിയോണ്‍, ഫെൻപ്രോ പാത്രിൻ, ലാംഡാ സൈഹാലോത്രിൻ തുടങ്ങിയ കീടനാശിനികളുടെ വിഷാംശം പല ഘട്ടങ്ങളിലായി കണ്ടെത്തി. പാവൽകൃഷിയിൽ മാത്രം 15 ഇനം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന കീടനാശിനികളിൽ 50 ശതമാനവും പരുത്തികൃഷിയിലാണ് ഉപയോഗിക്കുന്നത്. ഇത് പരുത്തിക്കുരുവിലൂടെ കന്നുകാലികളിലെത്തുകയും തുടർന്ന് മനുഷ്യരിലെത്തുകയും ചെയ്യുന്നുണ്ട്. 17 ശതമാനം നെൽകൃഷിയിലും 13 ശതമാനം പഴം- പച്ചക്കറി കൃഷിയിലും അമിതമായ അളവിൽ നിരോധിത കീടനാശിനി ഉപയോഗിക്കുന്നു. കേരളത്തിൽ ഒരു വർഷം 656.5 ടണ്‍ കീടനാശിനിയുടെ ഉപയോഗം നടക്കുന്നതായാണ് കണക്ക്.