സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.

07:42 am 27/5/2017 ശ്രീനഗർ: ജമ്മുകാഷ്മീർ സർക്കാർ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാഷ്മീർ സംഘർഷങ്ങളെ തുടർന്നാണ് സാമൂഹികമാധ്യമങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 26 ന് ആണ് സാമൂഹികമാധ്യമങ്ങളെ സർക്കാർ വലിക്കിയത്. സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.

പഞ്ചാബ് മുൻ ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ അന്തരിച്ചു.

06:50 pm 26/5/2017 ന്യൂഡൽഹി: പഞ്ചാബ് മുൻ ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ(82)അന്തരിച്ചു. ഹൃദയാഘതത്തെ തുടർന്നു വെള്ളിയാഴ്ച ഡൽഹിയിലെ സർ ഗംഗ രാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം 1995 ലാണ് ഗിൽ പോലീസ് സർവീസിൽനിന്നു വിരമിച്ചത്. പിന്നീട് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്‍റായും ഗിൽ സേവനം അനുഷ്ഠിച്ചിരുന്നു. 1989ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ അദരിച്ചിരുന്നു.

കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി

08:05 am 26/5/2017 മുംബൈ: കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഈ ഇളവ് തുടരുന്നതിനുള്ള ഉത്തരവ് റിസർവ് ബാങ്ക് ഇന്നലെയാണു പുറത്തിറക്കിയത്. ഉത്തരവ് ഇറങ്ങാത്തതിനാൽ പലിശ സബ്സിഡിയില്ലെന്നു പല ബാങ്കുകളും ഇടപാടുകാരോടു പറഞ്ഞിരുന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല (ഒരു വർഷം വരെ) കാർഷികവായ്പ (വിളവായ്പ)യ്ക്കാണു സബ്സിഡി. കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ കുറയ്ക്കും. ഏഴു Read more about കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി[…]

ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്: പ്രണബ് മുഖർജി.

07:44 am 26/5/2017 ന്യൂഡൽഹി: അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും രാജ്യത്തിെൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത് അടിസ്ഥാനമാണെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ടെന്നും അത് അവഗണിക്കപ്പെടരുതെന്നും രാംനാഥ് ഗോയങ്ക സ്മാരക പ്രഭാഷണത്തിൽ രാഷ്ട്രപതി ഉൗന്നിപ്പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ജനകീയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ Read more about ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ സ്ഥാനമുണ്ട്: പ്രണബ് മുഖർജി.[…]

മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

07:40 am 26/5/2017 ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും രാഷ്ട്പതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മമത മാധ്യമങ്ങളോട് പറഞ്ഞു. എപിജെ അബ്ദുൾ കലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥിയായിരുന്നു. അത്തരത്തിൽ പൊതുസമ്മതനായ സ്ഥാനാർഥിയെ അവർക്ക് കണ്ടെത്താനായാൽ നല്ലത്. അക്കാര്യത്തിൽ തങ്ങൾക്ക് സന്തോഷമേയുള്ളെന്നും അവർ പറഞ്ഞു. മമത നേരത്തെ കോൺഗ്രസ് Read more about മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി[…]

ആന്ധ്രാപ്രദേശിൽ പട്ടാപ്പകൽ നടുറോഡിൽ രണ്ടു പേർ ചേർന്ന് യുവാവിനെ അടിച്ചുകൊന്നു.

08:20 pm 25/5/2017 കഡപ്പ: വഴിയരികിൽ നൂറുകണക്കിനു പേർ കാഴ്ചക്കാരായി നിരന്നിട്ടും ആരും അക്രമികളെ പിന്തിരിപ്പിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ ആൾക്കൂട്ടത്തിൽ ചിലർ സംഭവം മൊബൈലിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച ആന്ധ്ര‍യിലെ റായൽസീമയിൽ പ്രൊഡുതുരു കോടതിക്കു സമീപം തിരക്കേറിയ റോഡിലായിരുന്നു സംഭവം. മൂർത്തി പ്രസാദ് റെഡ്ഡിയെന്ന യുവാവിനാണ് മർദനമേറ്റത്. അക്രമികളിൽ ഒരാൾ മൂർത്തിയെ പിടിച്ചുനിർത്തുകയും രണ്ടാമൻ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. ക്രൂരമായ മർദനത്തിനൊടുവിൽ മൂർത്തി മരിച്ചുവീണു. അക്രമികളുടെ ബന്ധുവായ സ്ത്രീയുമായി മൂർത്തിക്കുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് Read more about ആന്ധ്രാപ്രദേശിൽ പട്ടാപ്പകൽ നടുറോഡിൽ രണ്ടു പേർ ചേർന്ന് യുവാവിനെ അടിച്ചുകൊന്നു.[…]

ആന്ധ്രാപ്രദേശ് മുൻ എംഎൽഎക്ക് കൊലക്കേസിൽ ജീവപര്യന്തം തടവ്.

08:11 am 25/5/2017 വിജയവാഡ: വിശാഖപട്ടണം അങ്കപള്ളി സെഷൻസ് കോടതിയാണ് മുൻ എംഎൽഎ ചെങ്ങള വെങ്കിട്ട റാവു ഉൾപ്പെടെ 15 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷിച്ച വിധിച്ചത്. 2007 ൽ മത്സ്യത്തൊഴിലാളിയുടെ വധവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. വിശാഖപട്ടം ജില്ലയിലെ പയകരപേട്ടിൽനിന്നുള്ള ജനപ്രതിനിധിയായിരുന്നു റാവു. കേസിൽ പ്രതികളായ അഞ്ച് സ്ത്രീകൾക്ക് രണ്ടു വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. ബീച്ച് മിനറൽസ് കമ്പനിയുടെ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷമാണ് ഒരാളുടെ മരണത്തിനിടയാക്കിയത്. പ്ലാന്‍റിന് എതിരായിരുന്നു മുൻ എംഎൽഎയും ഏതാനും Read more about ആന്ധ്രാപ്രദേശ് മുൻ എംഎൽഎക്ക് കൊലക്കേസിൽ ജീവപര്യന്തം തടവ്.[…]

നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തു

08:08 am 25/5/2017 മധുര: ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തു. തിരുച്ചി സ്വദേശി ശക്തി മലർകൊടി അടക്കം ഏതാനും വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരേ ചോദ്യപേപ്പറിെൻറ അടിസ്ഥാനത്തിൽ പരീക്ഷ നടത്തിയില്ലെന്നാണ് പരാതി. ജൂൺ ഏഴിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സെക്രട്ടറി, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, കേന്ദ്ര ആരോഗ്യ വകുപ്പ് എന്നിവർക്ക് ജസ്റ്റിസ് എം.വി. മുരളീധരൻ നോട്ടീസയച്ചു. തമിഴ്, ഇംഗ്ലീഷ് Read more about നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തു[…]

സൈനിക പരിഹാരങ്ങൾ സൈന്യത്തിനുള്ളിൽനിന്നുതന്നെയാണ് :അരുണ്‍ ജയ്റ്റ്ലി.

07:19 am 25/5/2017 ന്യൂഡൽഹി: കാഷ്മീരിൽ കല്ലേറ് നടത്തിയ ജനക്കൂട്ടത്തെ തടയാൻ യുവാവിനെ ജീപ്പിന്‍റെ ബോണറ്റിൽ കെട്ടിയിട്ട് റോന്തുചുറ്റിയ സൈനിക നടപടിയെ ന്യായീകരിച്ച് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി. സൈനിക പരിഹാരങ്ങൾ സൈന്യത്തിനുള്ളിൽനിന്നുതന്നെയാണ് ഉണ്ടാകേണ്ടതെന്നും രാഷ്ട്രീയ പ്രസ്താവനകൾ അത്തരം നടപടികൾക്കു പ്രേരകമാകരുതെന്നും ജയ്റ്റ്ലി പറഞ്ഞു. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് സൈന്യത്തിനുതന്നെ വിട്ടുനൽകണമെന്നും ജയ്റ്റ്ലി വ്യക്തമാക്കി. കല്ലേറു നടത്തിയ കാഷ്മീരി യുവാവിനെ ജീപ്പിന്‍റെ ബോണറ്റിൽ കെട്ടിവച്ചു പട്രോളിംഗ് നടത്താൻ നിർദേശം നൽകിയ മേജർ ലീതുൾ ഗൊഗോയിക്ക് സൈന്യം കലാപത്തിന് Read more about സൈനിക പരിഹാരങ്ങൾ സൈന്യത്തിനുള്ളിൽനിന്നുതന്നെയാണ് :അരുണ്‍ ജയ്റ്റ്ലി.[…]

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ബംഗാൾ ഘടകം.

07:12 pm 24/5/2017 കോൽക്കത്ത: സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ബംഗാൾ ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗാൾ ഘടകം പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകി. യെച്ചൂരിയെ പോലൊരാൾ രാജ്യസഭയിൽ വേണമെന്നും കത്തിൽ ബംഗാൾ ഘടകം ആവശ്യപ്പെട്ടു. രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി ജൂലൈയിൽ അവസാനിരിക്കെയാണ് അദ്ദേഹത്തെ മൂന്നാം വട്ടവും സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ഘടകം രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി രണ്ട് ടേം നിബന്ധന മാറ്റണമെന്നും കത്തിൽ നിർദേശമുണ്ട്. ബംഗാൾ ഘടകത്തിന്‍റെ കത്ത് പോളിറ്റ് Read more about യെച്ചൂരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് സിപിഎം ബംഗാൾ ഘടകം.[…]