നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ് ഇന്നു നടക്കും.

6:52 am 7/5/2017 ചെന്നൈ: മെഡിക്കൽരംഗത്തെ വിവിധ കോഴ്സുകളിൽ ഉപരിപഠനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ്(നീറ്റ്) ഇന്നു നടക്കും. രാജ്യത്തെ വിവിധ സെന്‍ററുകളിലായി 11.35 ലക്ഷത്തോളം വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പറാണു മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കായി തയാറാക്കിയിരിക്കുന്നത്. 10ന് തുടങ്ങുന്ന പരീക്ഷയ്ക്ക് അരമണിക്കൂർ മുന്പെങ്കിലും ഹാളിൽ ഹാജരാകാൻ വിദ്യാർഥികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ജൂണ്‍ എട്ടിനാണു ഫലം പ്രഖ്യാപിക്കുക.

ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ അരവിന്ദ് കേജരിവാൾ സർക്കാരിൽനിന്ന് ഒഴിവാക്കി.

06:46 am 7/5/2017 ന്യൂഡൽഹി: ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ അരവിന്ദ് കേജരിവാൾ സർക്കാരിൽനിന്ന് ഒഴിവാക്കി. കൈലാഷ് ഗെലോട്ടിനെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് കപിൽ മിശ്രയെ സ്ഥാനത്തുനിന്നു നീക്കിയത്. ഗെലോട്ടിനെ കൂടാതെ, രാജേന്ദ്രപാൽ ഗൗതത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകടനം പ്രതീക്ഷിച്ച തരത്തിൽ മെച്ചപ്പെടാത്തതിനെ തുടർന്നാണ് കപിൽ മിശ്രയെ നീക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തീരുമാനിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവിസ് റദ്ദാക്കുന്നു.

8:22 am 6/5/2017 മുംബൈ: പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് (പി.െഎ.എ) ഇന്ത്യയിലേക്കുള്ള സർവിസ് റദ്ദാക്കുന്നു. അടുത്ത വ്യാഴാഴ്ച മുതൽ ടിക്കറ്റുകൾ വിൽക്കില്ലെന്നും 15 മുതൽ വിമാന സർവിസ് ഉണ്ടാകില്ലെന്നും പി.െഎ.എ മുംബൈ വിമാനത്താവള അധികൃതരെയും മറ്റും രേഖാമൂലം അറിയിച്ചു. കറാച്ചിയിൽനിന്ന് മുംബൈയിലേക്ക് ആഴ്ചയിൽ മൂന്നു തവണയാണ് പി.െഎ.എ സർവിസ് നടത്തിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ സർവിസ് മുന്നറിയിപ്പോടെ റദ്ദാക്കിയിരുന്നു. സർവിസ് റദ്ദാക്കുന്നതിെൻറ കാരണം പി.െഎ.എ വ്യക്തമാക്കിയിട്ടില്ല. അതിർത്തിയിൽ പാക് സൈന്യം രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്ത സംഭവത്തെ തുടർന്ന് Read more about പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവിസ് റദ്ദാക്കുന്നു.[…]

ദിണ്ടിഗലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു.

08 22 am 6/5/2017 ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിണ്ടിഗൽ- മധുര ദേശീയ പാതയിലായിരുന്നു അപകടം. ബസ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. മുഖ്യമന്ത്രി പളനി സാമി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരപരിക്കേറ്റവർക്ക് 50,000 രൂപ ചികിത്സാ സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ മാതാപിതാക്കൾ.

07:49 pm 5/5/2017 ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ മാതാപിതാക്കൾ. കേസിൽ തങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. സുപ്രീം കോടതിയിൽനിന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എല്ലാവർക്കും നന്ദിയുണ്ട്. എല്ലാവർക്കും നീതി ലഭിച്ചെന്നും അവർ പറഞ്ഞു. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേസിലെ പ്രതികളായ അക്ഷയ്, പവൻ, വിനയ് ശർമ, മുകേഷ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വധശിക്ഷ ശരിവച്ചത്. ജസ്റ്റീസ് Read more about സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ മാതാപിതാക്കൾ.[…]

സമാജ്‌വാദി പാർട്ടി പിളർന്നു.

04:50 pm 5/5/2017 ലക്നോ: മാസങ്ങൾ നീണ്ട അനശ്ചിതത്വങ്ങൾക്കും പടലപിണക്കങ്ങൾക്കും നിർബന്ധിത ഇണക്കങ്ങൾക്കും ഒടുവിൽ സമാജ്‌വാദി പാർട്ടി പിളർന്നു. സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്‍റെ സഹോദരൻ ശവ്‌പാൽ യാദവാണ് പുതിയ പാർട്ടി രൂപീകരിച്ചത്. സമാജ്‌വാദി സെക്യുലർ മോർച്ച എന്ന പേരിലാണ് പുതിയ പാർട്ടി. മുലായം സിംഗിന്‍റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തനിക്കൊപ്പം നിൽക്കുമെന്നും ശിവ്‌പാൽ യാദവ് വ്യക്തമാക്കി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് മുലായത്തിന്‍റെ മകനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുണ്ടായ പ്രശ്നങ്ങളാണ് Read more about സമാജ്‌വാദി പാർട്ടി പിളർന്നു.[…]

100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്.

12:39 pm 5/5/2017 ന്യൂഡൽഹി: ഒരു ഇന്ത്യൻ സൈനികെൻറ തലയറുത്താല്‍ പകരം 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പതഞ്ജലി കമ്പനിയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയിൽ മടിച്ചു നില്‍ക്കാതെ പകരം വീട്ടണം. ഇക്കാര്യത്തില്‍ ഇസ്രായേലിനെ നാം മാതൃകയാക്കണമെന്നും രാംദേവ് പറഞ്ഞു. വില അൽപം കൂടിയാലും സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും രാംദേവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയന്ത്രണ രേഖക്ക് Read more about 100 പാക് സൈനികരുടെ തലയറുക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്.[…]

മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു

08:44 am 5/5/2017 തഞ്ചാവൂർ: ശ്രീലങ്കവഴി ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു. 2013ലാണ് മ്യാൻമറിൽനിന്ന് 30 പേരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞവർഷം തമിഴ്നാട്ടിലെത്തിയ ഇവർ ജനുവരി മുതൽ അദിരാംപട്ടിണത്താണു താമസിച്ചുവന്നത്. ഓസ്ട്രേലിയയിലേക്കു കുടിയേറാനായി ഇവർ അദിരാംപട്ടിണത്തെ ചിലരുടെ സഹായം തേടിയിരുന്നു. ഇവരുടെ സഹായത്തോടെ ഏപ്രിൽ 28ന് ഫൈബർ ബോട്ടിൽ നാല് ഇന്ത്യക്കാരടങ്ങുന്ന സംഘം ഓസ്ട്രേലിയയ്ക്കു തിരിക്കുകയും ചെയ്തു. എന്നാൽ, കങ്കേശൻതുറയിൽ ബോട്ട് ശ്രീലങ്കൻ കോസ്റ്റ് Read more about മ്യാൻമറിൽനിന്നുള്ള 30 റോഹിങ്ക്യ കുടിയേറ്റക്കാരെയും നാല് ഇന്ത്യക്കാരെയും ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തു[…]

ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം

08:40 am 5/5/2017 പാറ്റ്ന: ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പോലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ആറോളം വാഹനങ്ങൾ അഗ്നിക്കിരയായി. പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് ആരോ ഒരാൾ സിഗരറ്റു കുറ്റി വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.

ഇമാൻ അഹമദ് അബ്ദുലാതി വിദഗ്ധ ചികിത്സക്കായി അബൂദബിയിലേക്ക് പറക്കുന്നു.

08:25am 4/5/2017 മുംബൈ: വിവാദങ്ങൾക്കൊടുവിൽ ലോകത്തിലെ ഭാരമേറിയ വനിതയായി കരുതപ്പെടുന്ന ഇൗജിപ്തുകാരി ഇമാൻ അഹമദ് അബ്ദുലാതി വിദഗ്ധ ചികിത്സക്കായി അബൂദബിയിലേക്ക് പറക്കുന്നു. ആരോഗ്യാവസ്ഥ യാത്രക്ക് പ്രതികൂലമല്ലെന്ന് ഡോക്ടർമാർ വിലയിരുത്തിയതോടെ വ്യാഴാഴ്ച രാത്രി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രത്യേകം സജ്ജമാക്കിയ വിമാനത്തിൽ ഇമാൻ യാത്രയാകുമെന്ന് പ്രശസ്ത ബാരിയാട്രിക് സർജൻ ഡോ. മുഫസ്സൽ ലക്ഡാവാല അറിയിച്ചു. അബൂദബിയിലെ വി.പി.എസ് ബുർജീൽ ഹോസ്പിറ്റലിലാണ് ഇമാനുള്ള തുടർചികിത്സ. അബൂദബിയിൽനിന്നെത്തിയ ഡോക്ടർമാരുടെ സംഘത്തിന് ഇമാെൻറ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടുകളും സെയ്ഫി ഹോസ്പിറ്റൽ അധികൃതർ Read more about ഇമാൻ അഹമദ് അബ്ദുലാതി വിദഗ്ധ ചികിത്സക്കായി അബൂദബിയിലേക്ക് പറക്കുന്നു.[…]