ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി.

07:22 pm 27/4/2017 ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്നു ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഡൽഹി കൺവീനർ ദിലീപ് പാണ്ഡേ, പഞ്ചാബിൽ ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിംഗ്, ദുർഗേഷ് പഠക് എന്നിവരും രാജി നൽകി. പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ കണ്ട് രാജിക്കത്ത് കൈമാറിയതായി സഞ്ജയ് സിംഗ് അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട ആം ആദ്മി സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണമാണ്. ഇരട്ട പദവി വിവാദത്തിൽ കുടുങ്ങിയിരിക്കുന്ന 21 Read more about ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി.[…]

ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു.

12:55 pm 27/4/2017 മുംബൈ: അമിത ഭാരം കുറയ്ക്കാൻ ഇന്ത്യയിൽ ചികിത്സയ്ക്കെത്തിയ ഈജിപിഷ്യൻ യുവതി ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു. വിപിഎസിലെ ഡേക്ടർമാർ സെയ്ഫിയിലെ ഡോക്ടർമാരുമായി ഇമാന്‍റെ ആരോഗ്യനില ചർച്ച ചെയ്തു. ബുധാനാഴ്ചയാണ് വിപിഎസിലെ നാല് ഡോക്ടർമാരും മൂന്ന് മാനേജ്മെന്‍റ് അധികൃതരും ആശുപത്രിയിൽ എത്തിയത്. അതേസമയം, ഇമാന്‍റെ ആരോഗ്യനില വളരെ മോശമായി തുടരുകയാണെന്നും അവർക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നില്ലെനന്നും സഹോദരി ഷെയ്മ സലിം ആരോപിച്ചു. ഈ സാഹചര്യം നേരിടാൻ മുംബൈ ആശുപത്രി Read more about ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു.[…]

നാഗർകോവിലിൽ വാഹനാപകടത്തിൽ ആറു വയസുകാരി ഉൾ‌പ്പെടെ മൂന്നു മലയാളികൾ മരിച്ചു.

08:58 am 27/4/2017 നാഗർ‌കോവിൽ: തമിഴ്നാട്ടിലെ നാഗർകോവിലിൽ വാഹനാപകടത്തിൽ ആറു വയസുകാരി ഉൾ‌പ്പെടെ മൂന്നു മലയാളികൾ മരിച്ചു. വട്ടപ്പാറ സ്വദേശി അനിൽ കുമാർ, ഡ്രൈവർ അഖിൽ, അനിൽ കുമാറിന്‍റെ മകൾ എന്നിവരാണ് മരിച്ചത്. അനിൽ കുമാറിന്‍റെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനിൽ കുമാറിന്‍റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശിൽ 50 ലേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലം മാറ്റം.

08:55 am 27/4/2017 ലക്നോ: ബിജെപി സർക്കാർ അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴാണ് എപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ഇതിനൊപ്പം പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് വിവരം. 41 ജില്ലാ പോലീസ് മേധാവികളെയുൾപ്പടെയാണ് യോഗി ആദിത്യനാഥ് സർക്കാർ സ്ഥലം മാറ്റിയിരിക്കുന്നത്. പോലീസ് വകുപ്പിൽ, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നാണ് യോഗി സർക്കാർ നടത്തിയിരിക്കുന്നതെന്നാണ് സൂചന. ബിജെപി പ്രവർത്തർക്കെതിരെ നടപടിയെടുത്തവരെയും സമാജ്‌വാദി പാർട്ടിയോട് കൂറു പുലർത്തിയിരുന്നതുമായ പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടതിൽ ഏറെയുമെന്ന് ഇതിനോടകം തന്നെ ആരോപണം ഉയർന്നുകഴിഞ്ഞു. സർക്കാർ Read more about ഉത്തർപ്രദേശിൽ 50 ലേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലം മാറ്റം.[…]

അരവിന്ദ് കേജരിവാൾ‌ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അന്നാ ഹസാരെ.

08:44 am 27/4/2017 ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അരവിന്ദ് കേജരിവാൾ‌ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അന്നാ ഹസാരെ. കേജരിവാളിന്‍റെ ഭരണപരാജയമാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നും ഹസാരെ പറഞ്ഞു. ഡൽഹിയെ രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള അധികാരമാണ് ജനങ്ങൾ ആം ആദ്മി സർക്കാരിന് നൽകിയത്. എന്നാൽ അവർ അതിൽ പരാജയപ്പെട്ടു. ഒരിക്കൽ അധികാരത്തിലേറിയാൽ അധികാരത്തെക്കുറിച്ച് മാത്രമാകും ചിന്തയെന്നും ഹസാരെ വിമർശിച്ചു.

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപി തേരോട്ടത്തിൽ 70 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടു

08:38 am 27/4/2017 ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപി തേരോട്ടത്തിൽ 70 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടു. ഇതിൽ കോൺഗ്രസിന്‍റെ 92 സ്ഥാനാർഥികളും ആം ആദ്മി പാർട്ടിയുടെ 40 സ്ഥാനാർഥികളും ഉൾ‌പ്പെടും. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 2,516 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ 1, 790 പേർക്കും കെട്ടിവച്ചകാശ് കിട്ടിയില്ല. ബിഎസ്പിയുടെ 192 സ്ഥാനാർഥികൾക്കും ജെഡിയുവിന്‍റെ 94 സ്ഥാനാർഥികൾക്കും ശിവസേനയുടെ 56 പേരിൽ 55 പേർക്കും നിക്ഷേപക തുക നഷ്ടമായി.2012 ലെ തെരഞ്ഞെടുപ്പിൽ 1,782 സ്ഥാനാർഥികൾക്കാണ് Read more about ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ ബിജെപി തേരോട്ടത്തിൽ 70 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച പണം നഷ്ടപ്പെട്ടു[…]

ജമ്മുകാഷ്മീരിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു മാസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

08:51 pm 26/4/2017 ന്യൂഡൽഹി: ജമ്മുകാഷ്മീരിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു മാസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ആഭ്യന്തരമന്ത്രാലയമാണ് ഇന്‍റർനെറ്റ് റദ്ദാക്കിയത്. ഒരു മാസത്തേക്ക് അല്ലെങ്കിൽ അടുത്ത ഉത്തരവുവരെ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ 17 മുതൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. പുതിയ ഉത്തരവിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കിയതായി വ്യക്തതയില്ല. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് കഴിഞ്ഞ 17 ന് മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. സംഘർഷത്തിന് അയവ് വരാത്തതിനാൽ ഇത് Read more about ജമ്മുകാഷ്മീരിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഒരു മാസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.[…]

കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.

03: 05 pm 26/4/2017 ന്യൂഡൽഹി: നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ തിരിച്ച് കോൺഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കൻ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് േനടിയത്. ആകെയുള്ള 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ Read more about കോൺഗ്രസിനേറ്റ പരാജയത്തിെൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു.[…]

നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.

09:17 am 26/4/2017 ന്യൂഡൽഹി: നക്സൽ ആക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിെൻറ വിമർശനം. നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന് പ്രസ്താവന താൻ കേട്ടിരുന്നു. സർക്കാറിെൻറ സമീപനത്തിൽ ഇനി മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. നക്സൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ മാവോയിസ്റ്റുകളെ നേരിടുന്ന സമീപനത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ ട്വീറ്റ്. നോട്ട് പിൻവലിക്കലിന് ശേഷം നക്സൽ പ്രവർത്തനങ്ങളിൽ കുറവ് ഉണ്ടാകുമെന്ന് Read more about നോട്ട് പിൻവലിക്കൽ നക്സലിസത്തിന് തടയിട്ടുവെന്ന കേന്ദ്രസർക്കാർ വാദത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.[…]

ആധാർ വിവരങ്ങൾ ചോരുന്നതിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

09:06 am 26/4/2017 ന്യൂഡൽഹി: വ്യക്തികളുടെ വിവരങ്ങളും ആധാർ ഡേറ്റയും ഒൗദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും അത്തരം നടപടികൾ മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഒൗദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ വീണ്ടും പരിശോധിക്കാനും സ്വകാര്യ വിവരങ്ങൾ വെബ്സൈറ്റുകളിൽ ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്താനും കേന്ദ്ര ഐടി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഐടി സെക്രട്ടറി അരുണ സുന്ദർരാജൻ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കത്തു നൽകി. അടുത്തിടെ ആധാർ വിവരങ്ങൾ അടക്കമുള്ളവ ചോർന്നതിന്‍റെ Read more about ആധാർ വിവരങ്ങൾ ചോരുന്നതിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.[…]