ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.

08:40 am 30/5/2017 സിയൂൾ: യുഎസും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വോൺസാൻ പട്ടണത്തിൽനിന്നു വിക്ഷേപിച്ച സ്കഡ് വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ ആറു മിനിറ്റിനകം 450 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു. തങ്ങളുടെ സാന്പത്തികമേഖലയ്ക്കുള്ളിലാണു മിസൈൽ വീണതെന്നു ജപ്പാൻ അറിയിച്ചു. തീരത്തുനിന്ന് 200 കിലോമീറ്റർ ദൂരമുള്ള സമുദ്രഭാഗം സാന്പത്തിക മേഖലാ പ്രദേശമാണ്.തുടർച്ചയായി ഉത്തരകൊറിയ നടത്തുന്ന പ്രകോപനം അംഗീകരിക്കാനാവില്ലെന്നു ജപ്പാൻ വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയുടെ വിലക്ക് വകവയ്ക്കാതെ അടുത്തയിടെ ഉത്തരകൊറിയ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഈ വർഷം Read more about ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]

മോറ ചുഴലിക്കൊടുങ്കാറ്റ് : ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു.

08:32 am 30/5/2017 ധാക്ക: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നു. ഇന്നു ബംഗ്ലാദേശിന്‍റെ തെക്കുകിഴക്കൻ തീരത്തേക്കടുക്കുന്ന കാറ്റ് ഉച്ചയോടെ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറും. ലെവൽ -10 വിഭാഗത്തിലാണ് കാറ്റിനെ പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകും. മോറയുടെ സ്വാധീനത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കേരളത്തിൽ പ്രവേശിച്ചിരുന്നു. ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം എത്തും. ബംഗ്ലാദേശിനു പ്രളയഭീഷണിയും ഉണ്ട്. Read more about മോറ ചുഴലിക്കൊടുങ്കാറ്റ് : ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു.[…]

മോസ്കോയിലുണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു.

08:26 am 30/5/2017 മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൽ നൂറുകണക്കിന് മരങ്ങളാണ് കടപുഴകി വീണത്. മോസ്കോയുടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പാടേ തകരാറിലായി. പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.

07:06 pm 29/5/2017 വാഷിങ്ടണ്‍: വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് Read more about വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.[…]

നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.

07:00 pm 29/5/2017 വാഷിംഗ്ടണ്‍: നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങൾ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാർ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നൽകിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 1,377 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്‍റിമീറ്റർ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാൻ ഒരുക്കുക. മണിക്കൂറിൽ 7.24 ലക്ഷം Read more about നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.[…]

മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.

03:13 pm 29/5/2017 ന്യൂഡൽഹി: കെട്ടിടങ്ങൾ നിർമിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും റവന്യൂ വകുപ്പിന്‍റെയും അനുമതി കൂടി വാങ്ങണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. നിലവിൽ പഞ്ചായത്തിന്‍റെ മാത്രം അനുമതിയിൽ മൂന്നാറിൽ കെട്ടിട നിർമാണങ്ങൾ സാധ്യമായിരുന്നു. മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും Read more about മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.[…]

ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.

03;03 pm 29/5/2017 ബെയ്ജിംഗ്: ചൈനയിലെ ഗുയിഷു പ്രവിശ്യയിൽ യുവാവ് നടത്തിയ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 18 പേർക്കു പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. ആക്രമിയെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി അദ്ദേഹത്തിന്‍റെ പിതാവ് അറിയിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനയിൽ കഴിഞ്ഞ വർഷം നിവധി കഠാര ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും നടന്നത്. കഴിഞ്ഞ ജനുവരിയിലും നവംബറിലുമായി ചൈനയിലുണ്ടായ കഠാര Read more about ചൈനയിലെ കഠാര ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.[…]

ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.

12:15 pm 28/5/2017 ശ്രീനഗർ: ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ശനിയാഴ്ച ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപുറപ്പെട്ടത്. കാഷ്മീർ താഴ്വരയിലെ ക്രമസമാധനവും നിയമ വ്യവസ്ഥകളും സംരക്ഷിക്കുന്നതിനാണു പ്രദേശത്ത് കർഫ്യൂ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. ശ്രീനഗറിലെ നൗഹാട്ട, റൈനാവരി, ഖ്യാനർ, എം.ആർ. ഗുഞ്ച്, സഫാ കടൽ, ഖർഖുണ്ട, മൈസുമ തുടങ്ങിയ ഏഴ് പോലീസ് സ്റ്റേഷനുകളിലും കർഫ്യൂ തുടരുമെന്ന് ജില്ലാ Read more about ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.[…]

മോദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും.

07:27am 29/5/2017 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഇൗ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയുമാണ് സന്ദർശനത്തിെൻറ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറുദിവസം നീളുന്ന സന്ദർശനത്തിൽ ആദ്യം ജർമനിയിലാണ് എത്തുക. അവിടെ ജർമൻ ചാൻസലർ അംഗല മെർകൽ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച അവിടെനിന്ന് സ്പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്. Read more about മോദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് തിങ്കളാഴ്ച പുറപ്പെടും.[…]

എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

07:20 am 29/5/2017 കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ച പരേഷ് ചന്ദ്ര നാഥ്(58), ഗൗതം ഘോഷ്(50), കഴിഞ്ഞയാഴ്ച മരിച്ച രവികുമാർ(27) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. 8,000 മീറ്റർ ഉയരത്തിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡെത്ത് സോണിന്‍റെ തുടക്കമാണ് ഇവിടം. മൃതദേഹങ്ങൾ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് ഇന്ത്യൻ എംബസി അധികൃതർക്കു കൈമാറി. 1953നു ശേഷം 300 പേർ എവറസ്റ്റിൽ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ 200 മൃതദേഹങ്ങൾ Read more about എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ മരണമടഞ്ഞ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി.[…]