കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ.

07:06 pm 29/4/2017 നീലഗിരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി അപകടത്തിൽപെട്ടു. കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് സംശയിക്കുന്ന കനകരാജ് പുലർച്ചെ സേലത്തുണ്ടായ അപകടത്തിൽ മരിച്ചു. ഇതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ കെ.വി.സയൻ എന്നയാളുടെ വാഹനം പാലക്കാട്ട് അപകടത്തിൽപെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും Read more about കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ.[…]

ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് വി.കെ ശശികല.

07:01 pm 29/4/2017 ബംഗളൂരു: ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് എ.െഎ.ഡി.എം.കെ നേതാവ് വി.കെ ശശികല. അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ കാണാൻ രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ നിന്നും മൂന്നുപേരാണ് എത്തിയത്. ഏപ്രിലിൽ ശശികലയുടെ അഭിഭാഷകർക്ക് പുറമെ ബന്ധുവായ ഡോക്ടർ മാത്രമാണ് സന്ദർശകരായെത്തിയത്. നേരത്തെ ജയിൽ സൂപ്രണ്ട് ശശികലക്ക് കൂടുതൽ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യ മാസങ്ങളിൽ നിരവധിപേരാണ് ശശികലയെ കാണാൻ ജയിലിലെത്തിയിരുന്നത്. ഇതേ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ സഹോദരഭാര്യ ഇളവരശി ശ്വാസകോശ Read more about ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് വി.കെ ശശികല.[…]

ബിഹാറിലെ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് വിദ്യാർഥികൾക്കു പരിക്കേറ്റു.

04:35 pm 29/4/2017 പാറ്റ്ന: ശനിയാഴ്ച രാവിലെ ബിഹാറിലെ പാറ്റ്നയിലുള്ള ഉർദു കന്യാ മിഡിൽ സ്കൂളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ വിട്ടയച്ചതായും അധികൃതർ അറിയിച്ചു. സ്കൂളിന്‍റെ പരിസരത്തുണ്ടായിരുന്ന മാലിന്യക്കൂനയിലാണ് സ്ഫോടനമുണ്ടായതെന്നും ഇത് ബോംബ് സ്ഫോടനം അല്ലെന്നും പോലീസ് അന്വേഷണങ്ങൾക്കുശേഷം വ്യക്തമാക്കി. മാലിന്യക്കൂനയിലുണ്ടായിരുന്ന വെടിമരുന്നുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു.

പെട്രോൾ പമ്പുകളിൽ തട്ടിപ്പ് നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

11:53 am 29/4/2017 ലക്നോ: യു.പിയിൽ ചിപ്പ് ഉപയോഗിച്ച് പെട്രോൾ പമ്പുകളിൽ തട്ടിപ്പ് നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തിയ ആറ് പെട്രോൾ പമ്പുകൾ പൂട്ടി. പെട്രോൾ അടിക്കുന്ന യന്ത്രങ്ങളിൽ ചിപ്പ് ഘടിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ചിപ്പുകൾ ഘടിപ്പിച്ച പമ്പുകളിൽ നിന്ന് പെട്രോൾ അടിക്കുേമ്പാൾ കുറഞ്ഞ അളവിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഇത് ഉപഭോക്താവിന് മനസിലാകാത്ത രീതിയിലാണ് തട്ടിപ്പ്. പെട്രോൾ പമ്പുകളിൽ മീറ്റർ തട്ടിപ്പ് കണ്ടെത്താൻ കഴിയില്ല. അറസ്റ്റിലായവരിൽ 4 പമ്പുടമകളും ഒമ്പത് Read more about പെട്രോൾ പമ്പുകളിൽ തട്ടിപ്പ് നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.[…]

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു.

096 am 29/4/2017 സോൾ: അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ദക്ഷിണകൊറിയയെ ഉദ്ധരിച്ച് യോൻഹാപ് ന്യൂസ് എജൻസിയാണ് പരീക്ഷണം റിപ്പോർട്ട് ചെയ്തത്. മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സംഘർഷത്തിൽ കലാശിക്കുമെന്ന് പ്രസിഡൻറ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ നടപടി മോശമാണെന്നും പരീക്ഷണത്തിലൂടെ ചൈനയുടെ ഏറെ ആദരിക്കുന്ന പ്രസിഡൻറിനെയാണ് കൊറിയ അപമാനിച്ചതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഉത്തരകൊറിയയുടെ മധ്യദൂര ബാലിസ്റ്റിക് Read more about ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു.[…]

വംശീയാധിക്ഷേപം നടത്തിയ മുൻ ലോക ഒന്നാം നമ്പർ താരം ഇല്ലി നസ്റ്റാസെ മാപ്പുപറഞ്ഞു.

09:05 am 29/4/2017 ലണ്ടൻ: സെറീന വില്യംസിന്‍റെ പിറക്കാൻപോകുന്ന കുഞ്ഞിനെതിരെ വംശീയാധിക്ഷേപം നടത്തിയ മുൻ ലോക ഒന്നാം നമ്പർ താരം ഇല്ലി നസ്റ്റാസെ മാപ്പുപറഞ്ഞു. ഫെഡ് കപ്പിനിടെ ബ്രിട്ടീഷ് വനിതാ താരങ്ങൾക്കുനേരെ നടത്തിയ അധിക്ഷേപത്തിനും നസ്റ്റാസെ മാപ്പുപറഞ്ഞു. സെറീനയുടെ കുഞ്ഞിനെതിരായ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് സെറീന. ഈ നേട്ടത്തിലെത്തിച്ചേരാൻ അവർ വലിയ പ്രയത്‌നമാണ് നടത്തിയിട്ടുള്ളതെന്നും നസ്റ്റാസെ പറഞ്ഞു. എന്നാൽ സെറീന സംഭവത്തിൽ പിന്നീട് നസ്റ്റാസെ നിലപാട് മാറ്റുകയും ചെയ്തു. Read more about വംശീയാധിക്ഷേപം നടത്തിയ മുൻ ലോക ഒന്നാം നമ്പർ താരം ഇല്ലി നസ്റ്റാസെ മാപ്പുപറഞ്ഞു.[…]

ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.

08:37 am 29/4/2017 ന്യൂഡൽഹി: മുംബൈ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ദാവൂദ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായെന്നാണ് റിപ്പോർട്ട്. സിഎൻഎൻ- ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ദാവൂദിന്‍റെ ശരീരത്തിന്‍റെ വലതു ഭാഗം തളർന്നതായും പറയുന്നു. മസ്തിഷ്കാർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എന്നാൽ ദാവൂദിന്‍റെ ആരോഗ്യം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവമല്ലെന്ന് ദാവൂദിന്‍റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ ന്യൂസ് 18 നോട് Read more about ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.[…]

വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ആന്ധ്രാ പ്രദേശിൽ 13 പേർ മരിച്ചു.

07:52 pm 28/4/2017 അനന്തപുർ:ഗുണ്ടാകലിലെ യെര തിമ്മരാജു തടാകത്തിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദുരന്തമുണ്ടായത്. രണ്ടു പേരെ തടാകത്തിൽ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഒരു പെണ്‍കുട്ടി ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ദുരന്തത്തിനിരയായതെന്നാണു റിപ്പോർട്ടുകൾ. 19 പേർ അടങ്ങുന്ന സംഘമാണ് യെര തിമ്മരാജുവിലേക്കു വിനോദ യാത്രയ്ക്കെത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചതായും നാളെ തെരച്ചിൽ പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

യുഎസിൽ മോട്ടലിനു പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു.

07:47 pm 28/4/2017 ടെന്നസി: യുഎസിൽ മോട്ടലിനു പുറത്തുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ടെന്നസിയിയിലാണ് അന്പത്താറുകാരനായ ഖണ്ഡു പട്ടേൽ കൊല്ലപ്പെട്ടത്. വൈറ്റ്ഹേവനിലെ മോട്ടലിൽ ഹൗസ്കീപ്പറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. എട്ടു മാസമായി ഇദ്ദേഹം ഈ മോട്ടലിലാണ് ജോലി ചെയ്യുന്നത്. ഖണ്ഡുവിന്‍റെ ഭാര്യയും കുട്ടികളും ഇതേ മോട്ടലിലാണ് താമസിക്കുന്നത്. വെടിവയ്പിന്‍റെ കാരണം വ്യക്തമല്ല. അക്രമിയെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഫെബ്രുവരിക്കുശേഷം അഞ്ചാമത് ആളാണ് യുഎസിൽ വിവിധ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷവും വംശീയാതിക്രമങ്ങളായിരുന്നു.

ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു.

07:33 pm 28/4/2017 ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് അനസ്താസിയേഡ്സിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് ഇരുരാജ്യങ്ങൾ തമ്മിൽ കരാറുകൾ ഒപ്പുവച്ച്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് സൈപ്രസ് പ്രസിഡന്‍റ് ഇന്ത്യയിൽ എത്തിയത്. ശാസ്ത്രം, വിദ്യാഭ്യാസം, സംസ്കാരികം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുവാനും ഇരു രാജ്യങ്ങളും ധാരണയായി. ഇരു രാജ്യങ്ങൾ തമ്മിലുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാനും കാർഷകമേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് Read more about ഇന്ത്യയും സൈപ്രസും തമ്മിൽ നാല് കരാറുകൾ ഒപ്പുവച്ചു.[…]