ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി.

02;06 pm 20/5/2017 വാഷിംഗ്ടൺ: ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി. അമേരിക്കയിലെ ഹൊനോലുലു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലാപ്ടോപുമായി ഇയാൾ കോക്പിറ്റിന്‍റെ വാതിലിനടുത്ത് എത്തുകയും കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം. യാത്രക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അമേരിക്കൻ ഗതാഗത സുരക്ഷാ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. മാർച്ചിൽ, അമേരിക്കയിലെ വിമാനങ്ങളിൽ ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നതിന് ട്രംപ് ഭരണകൂടം വിലക്കേർപ്പടുത്തിയിരുന്നു. സുരക്ഷാകാരമങ്ങൾ Read more about ലാപ്ടോപുമായി വിമാനത്തിന്‍റെ കോക്പിറ്റിലേക്ക് കയറാനൊരുങ്ങിയ യാത്രക്കാരൻ അറസ്റ്റിലായി.[…]

ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു.

10:06 am 20/5/2017 തിരുവന്തപുരം: കൊല്ലത്തിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് പെൺകുട്ടിയുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരതരമല്ല ഇയാളുടെ പരിക്കെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പെൺകുട്ടി പ്ലസ് വണിന് പഠിക്കുേമ്പാൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന് പൊലീസ് പറയുന്നു. ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടത്തിയപ്പോഴാണ് പെൺകുട്ടി ഇയാൾക്കെതിരെ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. Read more about ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു.[…]

ഇന്തോനഷ്യയിലെ ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു.

10:06 am 20/5/2017 ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലുള്ള ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 168 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 110പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കര- നാവിക- വ്യോമസേനകൾ സംയുക്തമായാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു

10:01 am 20/5/2017 റാഞ്ചി: ജാർഖണ്ഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെയാണ് എട്ടു പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച സരട്കേല ഖർസാവവോം ജില്ലയിലെ രാജ്നഗറിലായിരുന്നു ഏറ്റവും ഒടുവിലായി അക്രമം അരങ്ങേറിയത്. മൂന്നു പേരാണ് വ്യാഴാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. അക്രമത്തിൽ വൃദ്ധയായ ഒരു സ്ത്രീക്കും ഗുരുത പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലർ‌ച്ചെ സൊസൊമോലി ഗ്രാമത്തിൽ രണ്ടു പേർ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ശോഭാപുർ ഗ്രാമത്തിലാണ് കൊല്ലപ്പെട്ടത്. Read more about കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഏട്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്നു[…]

ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു.

09:58 am 20/5/2017 ബാഗ്ദാദ്: ഇറാക്കിലെ തെക്കൻ പ്രവിശ്യയായ ബസ്രയിലുണ്ടായ വ്യത്യസ്ത ചാവേർ സ്ഫോടനങ്ങളിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സുരക്ഷാ ഗാർഡുകളും ഉൾപ്പെടും. റുമൈലയിലേക്കുള്ള റോഡിനു സമീപമുള്ള സുരക്ഷാ ചെക്ക്പോസ്റ്റിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കാറിൽ എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിന്നു. മണിക്കൂറുകൾക്ക് ശേഷം ബസ്രയ്ക്ക് പുറത്തുള്ള മറ്റൊരു ചെക്ക്പോസ്റ്റിലും സ്ഫോടനമുണ്ടായി. ചാവേർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്ന് കരുതുന്നു.

വാട്സ്ആപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് ഫേസ്ബുക്കിന് 800 കോടിയുടെ പിഴ.

09:51 am 20/5/2017 ബ്രസൽസ്: യൂറോപ്യന്‍ യൂണിയനാണ് ഫേസ്ബുക്കിന് പിഴയിട്ടത്. 2016ല്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കുമായി ബന്ധിപ്പിക്കുന്ന അപ്ഡേഷന്‍ കൊണ്ടുവന്നതിനാണ് നടപടി സ്വീകരിച്ചത്. 2014ലാണ് വാട്സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന്‍റെ നടപടിക്കക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപ്പ് ഏറ്റെടുത്തത്. ഏറ്റെടുക്കുന്ന സമയത്ത് ഫെയ്സ്ബുക്ക് അക്കൗണ്ടുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വാട്സ്ആപ്പ് വരുത്തിയ മാറ്റം Read more about വാട്സ്ആപ്പുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് ഫേസ്ബുക്കിന് 800 കോടിയുടെ പിഴ.[…]

അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കപിൽ മിശ്ര.

05:08 pm 19/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി മുൻ ആം ആദ്മി നേതാവ്കപിൽ മിശ്ര. അരവിന്ദ് കെജ്രിവാൾ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതാണ് മോദിയുടെ നോട്ട് നിരോധനത്തെ അദ്ദേഹം എതിർക്കാൻ കാരണമെന്നും കപിൽ മിശ്ര പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ  കെജ്രിവാൾ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്. ആം ആദ്മി നേതാക്കളുടെ കൈയിൽ കള്ളപണമുള്ളത് കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. കടലാസ് കമ്പനികളിൽ നിന്നുൾപ്പടെ ആം ആദ്മി സംഭാവന വാങ്ങിയിട്ടുണ്ടെന്നും ഇതെന്തിനാണെന്നും മിശ്ര Read more about അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കപിൽ മിശ്ര.[…]

കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.

05;06 pm 19/5/2017 ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. പാക് വിദേശകാര്യ ഉപദേഷ്‌ടാ‌വ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അഭിഭാഷകർ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സർതാജ് അസീസ് പറഞ്ഞു. എന്നാൽ ഇനി കേസ് കൈകാര്യം ചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ Read more about കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.[…]

ഹിമാചൽപ്രദേശിൽ നേരിയ ഭൂചലനങ്ങളുണ്ടായി.

01:44 pm 19/5/2017 ഷിംല: വെള്ളിയാഴ്ച പുലർച്ചെയാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടർ സ്കെയിലിൽ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യത്തേത് പുലർച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി.

07:26 am 19/5/2017 ഇസ്ലാമാബാദ്: ഭീകരപ്രവർത്തകനങ്ങളിൽ ഏർപ്പെട്ടു കുറ്റക്കാരെന്നു കണ്ടെത്തിയ നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി. കഴിഞ്ഞ ദിവസം നാലു ഭീകരരെ തൂക്കിക്കൊന്നതിനു പുറമേയാണിത്. മുഹമ്മദ് ഇബ്രാഹിം, റിസ്വാൻ ഉല്ല, സർദാർ അലി, ഷേർ മുഹമ്മദ് ഖാൻ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഖൈബർ പക്തൂണ്‍ക്വ പ്രവിശ്യയിലെ ജയിലിലാണ് വിധി നടപ്പാക്കിയതെന്നാണു സൂചന. ഇവർ നിരോധിക്കപ്പെട്ട തെഹ്രിക് ഇ താലിബാൻ സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതോടെ 2014 ലെ പെഷാവർ ഭീകരാക്രമണത്തിനുശേഷം തൂക്കിലേറ്റപ്പെട്ട ഭീകരരുടെ എണ്ണം 170ൽ ഏറെയായി. Read more about നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി.[…]