സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം – വിനോദ് ഡേവിഡ് കൊണ്ടൂര്‍ Picture അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330

08:55 pm 27/4/2017 വിനോദ് ഡേവിഡ് കൊണ്ടൂര്‍ അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് Read more about സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം – വിനോദ് ഡേവിഡ് കൊണ്ടൂര്‍ Picture അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330[…]

ജോജോ പി. ജോസഫ് (36) നിര്യാതനായി

08:55 pm 27/4/2017 മാന്നാനം: മറ്റപ്പള്ളിക്കവലയ്ക്കു സമീപം പുതിയാപറന്പില്‍ പരേതനായ പ്രഫ. പി.പി. ജോസഫിന്‍റെ മകന്‍ ജോജോ പി. ജോസഫ് (36, സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍-ക്യാപ് ജമ്‌നി, ബംഗളൂരു) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 28-നു വെള്ളിയാഴ്ച രാവിലെ പത്തിന് കുടമാളൂര്‍ പള്ളിയില്‍. മാതാവ് ത്രേസ്യാമ്മ (റിട്ട.ടീച്ചര്‍). ഭാര്യ നീതു ജോജോ പാലാക്കുന്നേല്‍ ചങ്ങനാശേരി. മകള്‍: ഐലിന്‍ ട്രീസ ജോജോ. സഹോദരങ്ങള്‍: അനില്‍ പി. ജോസഫ് (ജര്‍മനി), സുനില്‍ പി. ജോസഫ് (കാനഡ).

ആ രഹസ്യം നാളെ അറിയാം.

07:35 pm 27/4/2017 കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഉത്തരം നാളെ ലോകമെങ്ങും അറിയും നാടെങ്ങുമുള്ള ബാഹുബലി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ 300 തിയറ്ററുകളിലും ലോകത്ത് 9000 തീയറ്ററുകളിലും പ്രദർശനത്തിനെത്തുo.

സൗമ്യ വധക്കേസിൽ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു.

07:30 pm 27/4/2017 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ചേംബറിൽവച്ച് ഹർജി പരിശോധിച്ചത്. കോടതി ഉത്തരവ് ഇന്ന് വൈകുന്നേരമോ വെള്ളിയാഴ്ചയോ ഇറങ്ങും. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹർജി നേരത്തേ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. കേസിൽ ആദ്യം Read more about സൗമ്യ വധക്കേസിൽ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു.[…]

സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.

07:29 pm 27/4/2017 ന്യൂഡൽഹി: സഹാറ മേധാവി സുബ്രദോ റോയ് ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി. ജൂൺ 15നകം തുക നൽകിയില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും സഹാറ മേധാവിക്ക് സുപ്രീംകോടി നൽകിയിട്ടുണ്ട്. 2014ലാണ് സുബ്രദോ റോയിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിലായി ആകെ 2000 കോടി രൂപ നൽകാമെന്നും സുപ്രീംകോടതിയിൽ സുബ്രദോ റോയി ഉറപ്പ് നൽകി. ഇതിലെ ആദ്യ ഗഡു ജൂൺ മാസത്തിലും രണ്ടാം ഗഡു ജൂലൈയിലും Read more about സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.[…]

ജമ്മുകാഷ്മീരിൽ സൈന്യത്തിനു നേരെ കല്ലേറുനടത്തുന്നവരെ നേരിടാൻ വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു.

07:22 pm 27/4/2017 ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിൽ സൈന്യത്തിനു നേരെ കല്ലേറുനടത്തുന്നവരെ നേരിടാൻ വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു. ശ്രീനഗറിലെ ചാൽ ചൗക്കിൽ വിദ്യാർഥിനികൾ സൈന്യത്തിനു നേരെ കല്ലേറുനടത്തിയ സംഭവത്തിനു പിന്നാലെയാണ് വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ആയിരത്തോളം വനിതാ ഉദ്യോഗസ്ഥര്‍ പ്രത്യേക ബറ്റാലിയനില്‍ ഉണ്ടാകും. അഞ്ച് ഐ ആര്‍ ബികളുടെ ഭാഗമായാണ് വനിത ബറ്റാലിയന്‍ പ്രവര്‍ത്തിക്കുക. ഐആര്‍ബിയിലെ 5000 ഒഴിവുകളിലേക്ക് 1,40,000 ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 40 ശതമാനം പേരും കാഷ്മീർ താഴ്വരയില്‍ നിന്നുള്ളവരാണ്. Read more about ജമ്മുകാഷ്മീരിൽ സൈന്യത്തിനു നേരെ കല്ലേറുനടത്തുന്നവരെ നേരിടാൻ വനിതാ ബറ്റാലിയനെ നിയമിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു.[…]

ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി.

07:22 pm 27/4/2017 ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്നു ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഡൽഹി കൺവീനർ ദിലീപ് പാണ്ഡേ, പഞ്ചാബിൽ ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിംഗ്, ദുർഗേഷ് പഠക് എന്നിവരും രാജി നൽകി. പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ കണ്ട് രാജിക്കത്ത് കൈമാറിയതായി സഞ്ജയ് സിംഗ് അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട ആം ആദ്മി സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണമാണ്. ഇരട്ട പദവി വിവാദത്തിൽ കുടുങ്ങിയിരിക്കുന്ന 21 Read more about ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി.[…]

ടി.പി.സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി.

01:00 pm 27/4/2017 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി.സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി. സുപ്രീംകോടതി വിധിക്കെതിരെ ഇനി പുനഃപരിശോധന ഹർജിക്ക് സാധ്യതയില്ല. സർക്കാരിന്‍റെ വാദങ്ങൾ സുപ്രീംകോടതി പരിശോധിച്ച് കഴിഞ്ഞതാണെന്നും പുനർ നിയമനമല്ലാതെ മറ്റ് സാധ്യതകളില്ലെന്നുമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശ റിപ്പോർട്ട്. സെൻകുമാറിന്‍റെ നിയമനം വൈകിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും സർക്കാരിന് നിയമസെക്രട്ടറി ഉപദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ സുപ്രീംകോടതി വിധിയുടെ Read more about ടി.പി.സെൻകുമാറിനെ ഉടൻ നിയമിക്കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകി.[…]

പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു.

12:59 pm 27/4/2017 മുംബൈ: പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(71) അന്തരിച്ചു. അർബുദത്തെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. 1968ൽ പുറത്തിറങ്ങിയ “മൻ ക മീത്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ഖന്ന 1970-80 കാലഘട്ടത്തിൽ മുൻനിര നായകനായിരുന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 Read more about പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു.[…]

ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.

12:57 on 27/4/2017 ഡല്‍ഹി: നിയമം ഭേദഗതി ചെയ്യുന്നതു വരെ ലോക്പാൽ പ്രാബല്യത്തിൽ വരുന്നത് തടയണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളിയ കോടതി, നിലവിലുള്ളതു പോലെ തന്നെ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടത്. ലോക്പാൽ നിയമത്തിൽ വിവിധ ദേഭഗതികൾ പാർലമെൻറ് പരിഗണനയിലായതിനാൽ ഒമ്പതംഗ ലോക്പാൽ Read more about ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.[…]