സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ.

02:33 pm 14/5/2017 തിരുവനന്തപുരം: ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പദവിയോട് ഗവർണർ മര്യാദ കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂർ കൊലപാതക വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഗവർണർ തയാറാവണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. ആർ.എസ്.എസ് Read more about സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ.[…]

പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

02:22 pm 14/5/2017 ജമ്മു: ജമ്മു കാഷ്മീരിൽ പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിയന്ത്രണരേഖയിലെ രജൗരി സെക്ടറിൽനിന്ന് ആയിരത്തിലധികം പേരെ സൈന്യം മാറ്റിപ്പാർപ്പിച്ചതായാണ് സൂചന. മൂന്നു ഗ്രാമങ്ങളിൽനിന്നായി 259 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. അഭയാർഥികൾക്കു സഹായം നൽകുന്നതിനായി 120 ഓഫീസർമാരെ സർക്കാരും സൈന്യവും നിയോഗിച്ചിട്ടുണ്ട്. പാക് പ്രകോപനത്തിന് ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തുന്നത്. കഴിഞ്ഞദിവസം നിയന്ത്രണരേഖയിലെ നൗഷേര പ്രദേശത്ത് പാക്കിസ്ഥാൻ നടത്തിയ Read more about പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു[…]

അരവിന്ദ് കെജ്രിവാളിനും സഹപ്രവർത്തകർക്കുമെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി കപിൽ മിശ്ര.

02:22 pm 14/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഹപ്രവർത്തകർക്കുമെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി മുൻ മന്ത്രി കപിൽ മിശ്ര. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ആം ആദ്മി പാർട്ടി നേതൃത്വം സമർപ്പിച്ച കണക്കൾ തെറ്റാണെന്ന് മിശ്ര പറഞ്ഞു. കെജ്രിവാളിെൻറ നേതൃത്വത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്ന ആരോപണവും മിശ്ര ഉയർത്തി. മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് പറഞ്ഞ മിശ്ര ഇതിനെ കുറിച്ച് സി.ബി.െഎ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കടലാസ് കമ്പനികളിൽ നിന്ന് രണ്ട് കോടി രൂപയാണ് കെജ്രിവാൾ Read more about അരവിന്ദ് കെജ്രിവാളിനും സഹപ്രവർത്തകർക്കുമെതിരെ കൂടുതൽ അഴിമതി ആരോപണങ്ങളുമായി കപിൽ മിശ്ര.[…]

കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം.

02:22 pm 14/5/2017 ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം. ഞായറാഴ്ച രാവിലെ രജൗരി സെക്ടറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്കു പാക് വെടിവയ്പുണ്ടായി. ഇന്ത്യയും ശക്തമായ തിരിച്ചടിച്ചു. ശനിയാഴ്ച രജൗരി ജില്ലയിലെ അതിർത്തി മേഖലയിൽ പാക് സൈന്യം നടത്തിയ ബോംബാക്രണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മേയ് പത്തിനു ശേഷം മൂന്നാം തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണു പാക് ആക്രമണം. ഓട്ടോമാറ്റിക് ആയുധങ്ങളാണ് ആക്രണത്തിനുപയോഗിച്ചിരിക്കുന്നത്. ആക്രമണങ്ങളെ ചെറുക്കുന്നതിനും Read more about കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം.[…]

ഒറ്റ റൺവേയുള്ള വിമാനത്താവളങ്ങളിൽ ലോകത്ത് ഏറ്റവും തിരക്കേറിയതെന്ന ‘റെക്കോഡ്’ മുംബൈക്കാണ്

8:02 am 14/5/2017 മുംബൈ: ഒാരോ 65 സെക്കൻഡിലും വിമാനം ഇറങ്ങുകയോ ഉയരുകയോ ചെയ്യുന്ന വിമാനത്താവളമാണ് മുംബൈയിലേത്. ഇവിടെ ഒറ്റ റൺവേയാണുള്ളതെന്നറിയുേമ്പാൾ അമ്പരക്കും. ഒറ്റ റൺവേയുള്ള വിമാനത്താവളങ്ങളിൽ ലോകത്ത് ഏറ്റവും തിരക്കേറിയതെന്ന ‘റെക്കോഡ്’ മുംബൈക്കാണ്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തേയാണ് കഴിഞ്ഞയാഴ്ച ‘മറികടന്നത്’. രാജ്യത്തിെൻറ വാണിജ്യ തലസ്ഥാനവും ജനസാന്ദ്രതയിൽ മുന്നിൽനിൽക്കുന്ന നഗരവുമായ മുംബൈയിലെ എയർപോർട്ടിൽ രണ്ട് റൺവേകൾ ഉെണ്ടങ്കിലും ഒരുസമയം ഒന്നേ പ്രവർത്തിക്കൂ. രണ്ടാമത്തേത് ഇൗ സമയം അറ്റകുറ്റപ്പണിയിലായിരിക്കും. ഇത്തരത്തിലെ ഒരു വിമാനത്താവളം മാത്രമുള്ള ലോകെത്ത ഏക മഹാനഗരമാണ് Read more about ഒറ്റ റൺവേയുള്ള വിമാനത്താവളങ്ങളിൽ ലോകത്ത് ഏറ്റവും തിരക്കേറിയതെന്ന ‘റെക്കോഡ്’ മുംബൈക്കാണ്[…]

കണ്ണൂരിൽ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

08:00 am 14/5/2017 കണ്ണൂർ: ആർഎസ്എസ് പ്രാദേശിക നേതാവ് കണ്ണൂരിൽ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സംഭവം കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കണം. സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾക്ക് സംഭവം തിരിച്ചടിയാകില്ല. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ മധ്യപ്രദേശിൽ 12 വിദ്യാർഥികൾ ജീവനൊടുക്കി

08:00 am 14/5/2017 ഭോപ്പാൽ: ബോർഡ് പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ മധ്യപ്രദേശിൽ 12 വിദ്യാർഥികൾ ജീവനൊടുക്കി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് 12-ാം ക്ലാസ്, 10-ാം ക്ലാസ് പരീക്ഷാഫലം പുറത്തുവിട്ടത്. മരിച്ചവരിൽ 10 പേർ 12-ാം ക്ലാസ് വിദ്യാർഥികളാണ്. ഇവരിൽ പകുതിയിൽ അധികവും പെണ്‍കുട്ടികളാണ്. ജീവനൊടുക്കിയവരിൽ സത്ന സ്വദേശികളായ സഹോദരനും സഹോദരിയും ഉൾപ്പെടുന്നു. 12-ാം ക്ലാസ്, 10-ാം ക്ലാസ് വിദ്യാർഥികളായ ഇവർ പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. 90 ശതമാനം മാർക്ക് പ്രതീക്ഷിച്ചശേഷം അത് ലഭിക്കാതിരുന്ന മറ്റൊരു പെണ്‍കുട്ടിയും ജീവനാടുക്കി. മീരാനഗർ സ്വദേശിയായ Read more about പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ മധ്യപ്രദേശിൽ 12 വിദ്യാർഥികൾ ജീവനൊടുക്കി[…]

ആർഎസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.

07:58 am 14/5/2017 കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. ഇ‍യാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്നു ബൈക്കിൽ വരികയായിരുന്ന പണ്ടാരവളപ്പിൽ രാജേഷും ബിജുവും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി Read more about ആർഎസ്എസ് പ്രവർത്തകൻ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.[…]

ഞായറാഴ്ച പമ്പുകളടച്ചിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

07:56 am 14/5/2017 കൊച്ചി: കമീഷൻ വർധനയടക്കം പരിഷ്കാരങ്ങൾ മുന്നോട്ടുെവച്ച അപൂർവചന്ദ്ര കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒാൾ കേരള ഫെഡറേഷൻ ഒാഫ് പെട്രോളിയം ട്രേേഡഴ്സിെൻറ നേതൃത്വത്തിൽ ഞായറാഴ്ച പമ്പുകളടച്ചിടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പെട്രോൾ പമ്പ് മേഖലയെ താങ്ങിനിർത്താൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. പമ്പുടമകെള ദ്രോഹിക്കുന്ന സർക്കാർ നിലപാടിനെതിെര രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിെൻറ ഭാഗമായാണ് സമരമെന്നും അവർ പറഞ്ഞു. എം. രാധാകൃഷ്ണൻ, കെ.എസ്. കോമു എന്നിവർ വാർത്തസമ്മേനത്തിൽ പെങ്കടുത്തു.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദ

7:55 am 14/5/2017 സിയൂൾ: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്നും വടക്കുപടിഞ്ഞാറു മാറി തീര നഗരമായ കുസോംഗിലാണ് പരീക്ഷണം നടന്നതെന്നാണ് വിവരം. മേഖലയിൽ യുഎസുമായുള്ള സംഘർഷ സാധ്യത രൂക്ഷമായിരിക്കെയാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. അതേസമയം മിസൈൽ പരീക്ഷണം സംബന്ധിച്ച് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.