കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം.

07:55 pm 5/5/2017 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം. ആഫ്രിക്കൻ വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം കറുത്തവർഗക്കാരായ യുവതികൾക്കും അതിക്രമം നേരിട്ടു. രണ്ട് ആഫ്രിക്കന്‍ വനിതകളെ ആളുകള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ്പുറത്ത് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമമായ യുട്യൂബിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന വനികൾക്കു നേരെയാണ് സഹയാത്രികരായ പുരുഷൻമാരുടെ അതിക്രമം ഉണ്ടായത്. ഇവരെ പുറത്തേയ്ക്കെറിയണമെന്ന് ആക്രോശിച്ചാണ് പുരുഷൻമാർ ആക്രമണം ആരംഭിച്ചത്. കായികമായി നേരിടാനാണെങ്കില്‍ തങ്ങളും തയാറാണെന്നും വനിതകളും പറയുന്നത് Read more about കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം.[…]

നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

04:30 pm 5/5/2017 ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികൾ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികൾ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ ഒഴിവാക്കി പ്രതികള്‍ക്ക് Read more about നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.[…]

വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ

12:33 pm 5/5/2017 കരാക്കസ്: വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ. 750ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെനസ്വേലൻ കോടതിയാണ് ഈ കണക്ക് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നും കോടതി വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസിൽ നടന്ന പ്രതിഷേധങ്ങളെത്തുടർന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 18 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുണ്ടായ Read more about വെനസ്വേലയിൽ ഒരുമാസമായി തുടരുന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത് 35 പേർ[…]

ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു.

08:45 am 5/5/2017 വാഷിംഗ്ടണ്‍: ഒബാമ ഭരണത്തിന്‍റെ മുഖമുദ്രയായിരുന്ന ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസിൽ 217 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 213 പേർ എതിർത്തു. ഇനി ബിൽ സെനറ്റിന്‍റെ പരിഗണനയ്ക്കു വിടും. അവിടെയും റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലക്കൻ സെനറ്റർമാരും ഒബാമ കെയർ നിർത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഒബാമ കെയർ Read more about ഒബാമ കെയർ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ജനപ്രതിനിധിസഭ പിൻവലിച്ചു.[…]

കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന.

08:38 am 5/5/2017 ബെയ്ജിംഗ്: കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. ഉത്തരകൊറിയ- യുഎസ് വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനു പിന്നാലെ കാഷ്മീർ വിഷയത്തിലും ചൈന മാധ്യസ്ഥ്യം വഹിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയുടെ പുരോഗതിയും സമാധാനവും മുന്നില്‍ക്കണ്ട് ഭിന്നതകള്‍ മാറ്റിവെച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ സജീവമാക്കണമെന്നാണ് ചൈനയുടെ ആഗ്രഹമെന്നും മന്ത്രാലയം കുട്ടിച്ചേര്‍ത്തു. ചൈന- Read more about കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന.[…]

അഗ്നി-2 വിജയകരമായി പരീക്ഷിച്ചു.

03:03 pm 4/5/2017 ന്യൂഡൽഹി: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്നി-2 വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഒഡീഷയിലെ എ.പി.ജെ. അബ്ദുൾ കലാം (വീലർ ദ്വീപ്) ദ്വീപിലായിരുന്നു പരീക്ഷണം. വ്യാഴാഴ്ച രാവിലെ 10.22നായിരുന്നു പരീക്ഷണം. 2000 കിലോമീറ്ററാണ് അഗ്നി രണ്ടിന്‍റെ ദൂരപരിധി. അഗ്നി രണ്ടിന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമാണുള്ളത്. ഒരു ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ അഗ്നി രണ്ടിനാകും. ഇന്ത്യയുടെ ഡിആർഡിഒയാണ് അഗ്നി രണ്ട് വികസിപ്പിച്ചെടുത്തത്. ആണവവാഹക മിസൈൽ രംഗത്ത് ഇന്ത്യയുടെ Read more about അഗ്നി-2 വിജയകരമായി പരീക്ഷിച്ചു.[…]

പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം

11:07 am 4/5/2017 പത്താൻകോട്ട്: സംശയാസ്പദമായി രണ്ട് ബാഗുകൾ കണ്ടെത്തിയതിനെ തുടർന്നു പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. മാമുൻ ആർമി കന്‍റോണ്‍മെന്‍റിനു സമീപമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ ബാഗുകളിൽനിന്ന് മൊബൈൽ ടവറുകളുടെ ബാറ്ററികൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച ഗുരുദാസ്പൂരിലും പോലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. പത്താൻകോട്ടും ഗുരുദാസ്പൂരിലും സംശയകരമായി ആളുകളെ കണ്ടതിനെ തുടർന്നു പോലീസ് ഗുരദാസ്പൂരിൽ ജാഗ്രതാ നിർദേശം നൽകിയത്. ബുധനാഴ്ച ആറ് പേരെയാണ് സംശയാസ്പദമായി പത്താൻകോട്ടും Read more about പത്താൻകോട്ടിൽ പോലീസ് കനത്ത ജാഗ്രതാ നിർദ്ദേശം[…]

വനിതാ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം അമേരിക്കൻ സൈന്യം പുറത്തുവിട്ടു.

08:30 am 4/5/2017 വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്നതിനു തൊട്ടുമുന്പ് വനിതാ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം അമേരിക്കൻ സൈന്യം പുറത്തുവിട്ടു. അഫ്ഗാനിസ്ഥാനിൽ പരിശീലനത്തിനിടെ മോർട്ടാർ ട്യൂബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഹിൽഡ ക്ലെയ്റ്റണ്‍ എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് ആർമി മിലിട്ടറി റിവ്യൂ ജേർണലിലൂടെ പുറത്തുവിട്ടത്. 2013 ജൂലൈയിൽ നടന്ന പൊട്ടിത്തെറിയിലാണ് ഈ 22കാരി കൊല്ലപ്പെട്ടത്. സൈന്യം പുറത്തുവിട്ടിരിക്കുന്ന ഫോട്ടോ എടുത്ത് നിമിഷങ്ങൾക്കുള്ളിൽ ഹിൽഡ മരിച്ചു. ലാഗ്മാൻ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ അന്ന് ഹിൽഡയും നാല് അഫ്ഗാൻ സൈനികരുമടക്കം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. Read more about വനിതാ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം അമേരിക്കൻ സൈന്യം പുറത്തുവിട്ടു.[…]

30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തീരസംരക്ഷണ സേന പിടികൂടി

08:07 am 4/5/2017 അഹമ്മദാബാദ്: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ തീരസംരക്ഷണ സേന പിടികൂടി. ഗുജറാത്തിലെ പോർബന്ധറിൽനിന്നു മത്സ്യബന്ധനത്തിനു പുറപ്പെട്ടവരെയാണ് പുറംകടലിൽനിന്നു പാക് സേന കസ്റ്റഡിയിലെടുത്തതെന്ന് നാഷണൽ ഫിഷർവർക്കേഴ്സ് ഫോറം അറിയിച്ചു. പിടിയിലായ മത്സ്യത്തൊഴിലാളികളെ കറാച്ചിയിലേക്കു കൊണ്ടുപോയി. ഇവരുടെ ബോട്ടുകളും പാക് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തിട്ടുണ്ട്. ഈമാസം ഇത്തരം സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം 71 മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പാക് തീരസംരക്ഷണ സേന പിടികൂടിയിരുന്നു.

ഇറാക്കിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി.

07:58 am 4/5/2017 നിരവധി പേർക്ക് പൊട്ടിത്തെറിയിൽ പരിക്കേറ്റു. 80 പേർ ഖനിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പൊട്ടിത്തെറിയെ തുടർന്ന് മീഥേൻ ഗ്യാസ് നിറഞ്ഞിരിക്കുന്ന ഖനിയിൽ പ്രവർത്തനം തുടരുകയാണ്. അപകടം നടക്കുന്ന സമയം 500ൽ അധികം തൊഴിലാളികൾ ഖനിയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.