ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു.

07:44 pm 6/5/2017 തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.

കിം ജോംഗ് ഉന്നിനെ ജൈവരാസായുധം ഉപയോഗിച്ചു ‌വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഉത്തരകൊറിയ ആരോപിച്ചു.

08:35 am 6/5/2017 സിയൂൾ: അമേരിക്കയുടെ രഹസ്യാന്വേഷണവിഭാഗമായ സിഐഎ ദക്ഷിണകൊറിയയുമായി ചേർന്ന് തങ്ങളുടെ നേതാവ് കിം ജോംഗ് ഉന്നിനെ ജൈവരാസായുധം ഉപയോഗിച്ചു ‌വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഉത്തരകൊറിയ ആരോപിച്ചു. കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ആരോപണം. ഉത്തരകൊറിയയുടെ പരമാധികാരിയെ ആക്രമിക്കാനുള്ള പേടിത്തൊണ്ടന്മാരായ ഭീകരരുടെ ക്രൂരമായ പദ്ധതി പരാജയപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സിഐഎയും ദക്ഷിണകൊറിയൻ രഹസ്യാന്വേഷണവിഭാഗവും കിം എന്ന് അറിയപ്പെടുന്ന ഒരു ഉത്തരകൊറിയൻ പൗരനെ കോഴനൽകിയും ഭീഷണിപ്പെടുത്തിയും വശത്താക്കിയതായി തെളിഞ്ഞു.ഗൂഢാലോചനയുമായി സഹകരിച്ച മറ്റുള്ളവരെയും കണ്ടെത്തി തകർക്കുമെന്ന് ഔദ്യോഗിക‌ Read more about കിം ജോംഗ് ഉന്നിനെ ജൈവരാസായുധം ഉപയോഗിച്ചു ‌വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഉത്തരകൊറിയ ആരോപിച്ചു.[…]

കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം.

08:30 am 6/5/3017 തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. കോട്ടയം മറയാക്കി സിപിഎമ്മിനെതിരെ ഉയർത്തുന്ന ആക്ഷേപങ്ങൾ കോണ്‍ഗ്രസിന് ജയിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിഫലമായതിന്‍റെ വികാരപ്രകടനങ്ങൾ മാത്രമായേ കാണാനാകൂ എന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തൽ. കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനുണ്ടായ പരാജയം ആ പാർട്ടിയെയും യുഡിഎഫിനെയും വിഷമിപ്പിക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ, കോണ്‍ഗ്രസിന്‍റെ തോൽവി ഞങ്ങളുടെ സഹജീവികളിൽ ഉൾപ്പെടെ ചിലകേന്ദ്രങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചതായി കണ്ടു. കെപിസിസി ആസ്ഥാനമായ Read more about കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയയിൽ വിമർശനമുന്നയിച്ച സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം.[…]

ഇന്തോനേഷ്യയിൽ ജയിലിലുണ്ടായ കലാപത്തെത്തുടർന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടു

8:20 am 6/5/2017 സുമാത്ര: ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ ജയിലിലുണ്ടായ കലാപത്തെത്തുടർന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സിയാലാംഗ് ബംഗ്കൂക്ക് ജയിലിലാണ് സംഭവമുണ്ടായത്. രക്ഷപ്പെട്ട തടവുകാരിൽ 130 പേരെ പോലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. ജയിലിന്‍റെ ശേഷിയിലധികം തടവുകാരെയാണ് പാർപ്പിച്ചിരുന്നത്. 361 പേരെ ഉൾക്കൊള്ളുന്ന ജയിലിൽ 1,870 പേരാണ് ഉണ്ടായിരുന്നത്. ഇതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തിൽ ആറു വിദ്യാർഥികളെ പുറത്താക്കി.

8:14 am 6/5/2017 കൊച്ചി: എസ്എഫ്ഐ നേതാക്കളുൾപ്പെടെ ആറു പേരായാണ് പുറത്താക്കിയത്. യൂണിയൻ ചെയർമാൻ അശ്വിനെയും പുറത്താക്കി.

ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി പുനർനിയമിച്ചു.

08:35 pm 5/5/2017 തിരുവനന്തപുരം: സംസ്ഥാന സർക്കാർ ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി പുനർനിയമിച്ചു. നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ‌ ഒപ്പുവച്ചു. ഉത്തരവ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോലീസ് മേധാവി സ്ഥാനത്തുണ്ടായിരുന്ന ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവിയായും നിയമിച്ചു. എന്നാൽ അവധിയിൽ പ്രവേശിച്ച മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയിലെത്തി തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് സർക്കാർ നടപടി. സെൻകുമാറിനെ പോലീസ് മേധാവിയായി ഇന്ന് Read more about ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി പുനർനിയമിച്ചു.[…]

കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം.

07:55 pm 5/5/2017 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം. ആഫ്രിക്കൻ വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം കറുത്തവർഗക്കാരായ യുവതികൾക്കും അതിക്രമം നേരിട്ടു. രണ്ട് ആഫ്രിക്കന്‍ വനിതകളെ ആളുകള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ്പുറത്ത് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമമായ യുട്യൂബിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന വനികൾക്കു നേരെയാണ് സഹയാത്രികരായ പുരുഷൻമാരുടെ അതിക്രമം ഉണ്ടായത്. ഇവരെ പുറത്തേയ്ക്കെറിയണമെന്ന് ആക്രോശിച്ചാണ് പുരുഷൻമാർ ആക്രമണം ആരംഭിച്ചത്. കായികമായി നേരിടാനാണെങ്കില്‍ തങ്ങളും തയാറാണെന്നും വനിതകളും പറയുന്നത് Read more about കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം.[…]

ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്

07:22 pm 5/5/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഐ.പി.സി. ഫെലൊഷിപ്പിന്റെ ഏകദിന സമ്മേളനം ആറാം തീയതി ശനിയാഴ്ച വൈകീട്ട് 6.30നു ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണില്‍ വച്ചു നടക്കും. പാസ്‌റ്റേഴ്‌സ് കെ.കെ.ചെറിയാന്‍, സാം വറുഗീസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വിവിധ സഭകളുടെ പ്രതിനിധികലും, സഭാശുശ്രൂഷകന്മാരും സമ്മേളനത്തില്‍ നേതൃത്വം വഹിക്കും. റവ.ഡോ.കെ.സീ.ചാക്കോ, പ്രസിഡന്റ്, റവ.ഷാജി ഡാനിയേല്‍ വൈസ് പ്രസിഡന്റ്, ഗ്രയ്പ്പുസണ്‍ വില്‍സണ്‍ സെക്രട്ടറി, ജോണ്‍സണ്‍ എബ്രഹാം ട്രഷറാര്‍, ജയ്‌സണ്‍ ഫിലിപ്പ് യൂത്തു Read more about ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്[…]

പോലീസിൽ വീണ്ടും വൻ അഴിച്ചുപണി.

04:44 pm 5/5/2017 തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു തൊട്ടു മുമ്പു പോലീസിൽ വീണ്ടും വൻ അഴിച്ചുപണി. സംസ്ഥാനത്ത് 100 ഡിവൈഎസ്പിമാരെ സ്ഥലമാറ്റിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. എസ്പി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റി സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു. ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പോലീസ് അക്കാദമി, നാർക്കോട്ടിക് സെൽ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ക്ഷൻ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. Read more about പോലീസിൽ വീണ്ടും വൻ അഴിച്ചുപണി.[…]

നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

04:30 pm 5/5/2017 ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികൾ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികൾ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ ഒഴിവാക്കി പ്രതികള്‍ക്ക് Read more about നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.[…]