തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച ബിജെപി ഹർത്താൽ.

07:20 am 8/6/2017 തിരുവനന്തപുരം: രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബൈക്കിൽ എത്തിയ രണ്ടുപേരാണ് തിരുവനന്തപുരത്തെ ഓഫീസിനുനേർക്ക് ആക്രമണം നടത്തിയത്. ഓഫീസിൽ ആളില്ലാത്ത സമയത്തായിരുന്നു ആക്രമണം. ബോംബെറിഞ്ഞവർ ഹെൽമറ്റ് ധരിച്ചിരുന്നെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഡൽഹിയിൽ കൈയേറ്റമുണ്ടായതിനു പിന്നാലെയാണ് കേരളത്തിൽ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്. എകെജി ഭവനിൽ വാർത്താസമ്മേളനം Read more about തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച ബിജെപി ഹർത്താൽ.[…]

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ട്രെയിനുകൾക്ക് നിയന്ത്രണം.

07:16 am 8/6/2017 കണ്ണൂർ: കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ട്രെയിനുകൾക്ക് നിയന്ത്രണം. മാഹിക്കും തലശേരിക്കും ഇടയിൽ റെയിൽവേ പാളങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പൂർണമായും രണ്ടു ദിവസവും റദ്ദാക്കി. മം ഗളൂരു-കോഴിക്കോട് പാസഞ്ചർ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ, കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു. മംഗളൂരു-കോഴിക്കോട്, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ കോഴിക്കോട് വരെ സർവീസ് നടത്തുകയുള്ളൂ. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടും. Read more about വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ട്രെയിനുകൾക്ക് നിയന്ത്രണം.[…]

കശാപ്പ് നിരോധന വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും.

09:34 am 7/6/2017 തിരുവനന്തപുരം: കശാപ്പ് നിരോധന വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. വിഷയത്തിൽ കേരളത്തിെൻറ ശക്തമായ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും പാസാക്കും. കശാപ്പ് നിേരാധനം എന്ന ഒറ്റ അജണ്ട മാത്രമേ സമ്മേളനത്തിനുള്ളൂ. 14ാം കേരള നിയമസഭയുടെ ആറാമത് സമ്മേളനമായിരിക്കും ഇത്. രാവിലെ ഒമ്പതു മുതൽ രണ്ടു മണിക്കൂർ നീണ്ട ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ പാർട്ടികൾക്കും കക്ഷി നില അനുസരിച്ച് സമയം വീതിച്ചു നൽകും. 20 മിനിറ്റാണ് സർക്കാർ മറുപടിക്കായി മാറ്റി Read more about കശാപ്പ് നിരോധന വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും.[…]

കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്.

06:56 am 6/6/2017 കോഴിക്കോട്: കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷൻ കോളജിൽ സമരം നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്.

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു – മന്ത്രി സുധാകരന്‍

06:46 am 6/6/2017 ആലപ്പുഴ: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍. വനം വകുപ്പ് സംഘടിപ്പിച്ച ജില്ലതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വനിത സംഘടനയും പെണ്‍കുട്ടി ചെയ്?ത നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല. തിരുവനന്തപുരത്തുണ്ടായ പോലെ മകള്‍ക്കെതിരെ സാക്ഷി പറയാന്‍ ഒരു അമ്മയും നടക്കരുത്. സ്വാമിയെ വിളിച്ച് പ്രായപൂര്‍ത്തിയായ മകളുള്ള വീട്ടില്‍ താമസിപ്പിച്ചത് അധികപ്പറ്റാണ്. അതിന് ന്യായീകരണമില്ല. മൂന്നുവര്‍ഷം മുമ്പ് ലിംഗഛേദം വിഷയമാക്കി താന്‍ കവിത എഴുതിയിരുന്നു. ഇക്കാലത്ത് Read more about സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു – മന്ത്രി സുധാകരന്‍[…]

ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം

05:37 pm 5/6/2017 തിരുവനന്തപുരം: കാര്യവട്ടം പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. മണ്ണിനടിയിൽ കുടുങ്ങിയ മറ്റു രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി പോലീസ്, ഫയർഫോഴ്സ് സേനകളുടെ നേതൃത്വത്തിലുള്ള ശ്രമം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അഞ്ചുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇതില്‍ വേങ്ങോട് Read more about ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം[…]

സഹോദരിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ.

07:39 am 5/6/2017 വണ്ടൂര്‍: എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ് (22), സുഹൃത്ത് കളരിക്കല്‍ രോഹിത്ത് (20) എന്നിവരാണ് വണ്ടൂര്‍ പൊലീസിെൻറ പിടിയിലായത്. ശനിയാഴ്ച പകലാണ് എറിയാട് പള്ളിപ്പടിയിലെ കുറുപറമ്മേല്‍ ഷമീറയുടെ വീട്ടില്‍ മോഷണം നടന്നത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. ഷമീറക്ക് പുറമെ മാതാവും മക്കളുമാണ് വീട്ടില്‍ താമസം. സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. മാതാവിനെ റാഷിദ് സഹോദരെൻറ കുട്ടിയെ കാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു Read more about സഹോദരിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ.[…]

സെൻകുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ ഒരേ വേദിയിലെത്തി

7:36 am 5/6/2017 കൽപറ്റ: സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ ഒരേ വേദിയിലെത്തി. വയനാട് ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടന ചടങ്ങാണ് ഇരുവർക്കുമിടയിലെ മഞ്ഞുരുകലിന് വേദിയായത്. നിയമ പോരാട്ടത്തിലൂടെ പൊലീസ് മേധാവിയായി തിരിച്ചെത്തിയശേഷം ടി.പി. സെൻകുമാറുമായി ഇതുവരെ മുഖ്യമന്ത്രി വേദി പങ്കിട്ടിരുന്നില്ല. ഇരുവരും ഒരുമിച്ച് പങ്കെടുക്കാത്തതിനാൽ സംസ്ഥാന പൊലീസ് സേനയിലേക്കുള്ള 28 ബി ബാച്ച് എസ്.ഐമാരുടെ പാസിങ് ഒൗട്ട് പരേഡ് വൈകുന്നുവെന്ന വാർത്ത കഴിഞ്ഞദിവസം മാധ്യമം റിപ്പോർട്ട് Read more about സെൻകുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ ഒരേ വേദിയിലെത്തി[…]

അമിത് ഷാ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

04:33 pm 4/6/2017 കോഴിക്കോട്: അമിത് ഷാ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ടെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അദ്ദേഹം കരുതേണ്ടെന്നും മജീദ് പറഞ്ഞു. മദ്യശാലകള്‍ തുടങ്ങാന്‍ തദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം അധികാരത്തിലുള്ള കടന്നുകയറ്റമാണ്. മദ്യ ഒഴുക്ക് ലക്ഷ്യമിട്ടാണ് തദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്നതെന്നും മജീദ് പറഞ്ഞു.

പുഴയിൽ കുളിക്കാനിറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങിമരിച്ചു.

04:29 pm 4/6/2017 വടകര: പുഴയിൽ കുളിക്കാനിറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങിമരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. തിരവള്ളൂർ കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.