ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീമിന് വിജയം

07:26 pm 17/5/2017 കാലിഫോര്‍ണിയ: ഏപ്രില്‍ 30-നു കാലിഫോര്‍ണിയയിലെ മോണ്‍ട്രേയില്‍ നടന്ന ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീം വിജയിച്ചു. മാരത്തോണ്‍ റിലേയിലെ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ “റണ്ണിംഗ് ട്രൈബ്’ എന്ന പേരില്‍ മത്സരിച്ച ടീമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. അജിത്ത് നായര്‍ (മില്‍പ്പീറ്റസ്), ശശി പുതിയവീട് (മില്‍പ്പീറ്റസ്), ജയ് ചന്ദ്രദാസ് (മില്‍പ്പീറ്റസ്), മനോദ് നാരായണന്‍ (സാന്‍ഹൊസെ) എന്നിവരായിരുന്നു ടീം അംഗങ്ങള്‍. കോച്ച്: തോമസ് തേക്കാനത്ത് (സാന്‍ഹൊസെ), ടീം മാനേജര്‍: ദീപു സുഗതന്‍ (ക്യാമ്പല്‍). മാരത്തണ്‍ ദൂരമായ 26.2 മൈല്‍ Read more about ബിഗ്‌സര്‍ ഇന്റര്‍നാഷണല്‍ മാരത്തണില്‍ മലയാളി ടീമിന് വിജയം[…]

ഉത്തർപ്രദേശിലെ സദർപൂരിൽ മലയാളി നഴ്സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

07:23 pm 17/5/2017 നോയിഡ: റിമിയ എന്ന നഴ്സിനെയാണ് സദർപുർ കോളനിയിലെ താമസസ്ഥലത്തു മരുന്നു കുത്തിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് സെക്ടർ 39 പോലീസ് സ്റ്റേഷൻ ഇൻചാർജ് രാകേഷ് കുമാർ സിംഗ് പറഞ്ഞു. റിമിയ ചൊവ്വാഴ്ച ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. മാനസിക സമ്മർദമാണ് ജീവനൊടുക്കലിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

എബനേസര്‍ ഇടവകയുടെ വികരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു

07:20 pm 17/5/2017 – സി.എസ്. ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മാര്‍ത്തോമാ സഭയിലെ ഒരു പട്ടക്കാരനായി സേവനം അനുഷ്ഠിക്കുന്ന അച്ചന്റെ സ്വദേശം കുലശേഖരമാണ്. എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്, മേഴക്കോടിലെ അംഗമായ അച്ചന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. റാന്നി- നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ആറു വര്‍ഷവും, ചെന്നൈ- ബാംഗ്ലൂര്‍ ഭദ്രാസനത്തിലും, യുവജനസഖ്യം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. Read more about എബനേസര്‍ ഇടവകയുടെ വികരിയായി റവ. ബിജി മാത്യു ചാര്‍ജെടുത്തു[…]

കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും.

07:17 pm 17/5/2017 ഹേഗ്: ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെ അന്തിമ വിധി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ തിങ്കളാഴ്ച കോടതി രണ്ടു രാജ്യങ്ങളുടെയും വാദം കേട്ടിരുന്നു. ഇരുരാജ്യങ്ങൾക്കും 90 മിനിറ്റ് വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ സമയം നൽകിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വാദം അവസാനിക്കും മുന്പേ ഇന്ത്യൻ പൗരനായ കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ തൂക്കിലേറ്റുമെന്ന് ആശങ്കയുണ്ടെന്ന് വാദത്തിനിടെ ഇന്ത്യ അറിയിച്ചു. ജാദവിനെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധി അടിയന്തരമായി സസ്പൻഡ് ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, കുൽഭൂഷൻ Read more about കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും.[…]

മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി.

07:13 pm 17/5/2017 മലപ്പുറം: മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മലപ്പുറം കുടുംബകോടതിയുടേതാണ് നടപടി. തലാഖിന് നിയമസാധുത ആവശ്യപ്പെട്ട് കണ്ണൂർ അഴീക്കോട് സ്വദേശിയായ അലി ഫൈസിയാണ് കോടതിയെ സമീപിച്ചത്. 2012ലാണ് ഫൈസി ഭാര്യയെ തലാഖ് ചൊല്ലിയത്. ഇതിനുശേഷം താൻ ഭാര്യക്കു ജീവനാംശം നൽകുന്നുണ്ടെന്ന് ഫൈസി കോടതിയിൽ വാദിച്ചെങ്കിലും, തലാഖിനു മുന്നോടിയായി പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരുടെയും Read more about മുസ്ലിം വിവാഹമോചന സന്പ്രദായമായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി.[…]

കൊച്ചിയിൽ പട്ടാപ്പകൽ ഹോട്ടലുടമയെ തമിഴ്നാട് സ്വദേശി കുത്തിക്കൊന്നു.

07:11 pm 17/5/2017 കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ ഉടമയായ ജോണ്‍സണ്‍(48) ആണ് കുത്തേറ്റു മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ജോണ്‍സണെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു.

11:34 am 17/5/2017 ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിലെ സ്കോഫെൽഡ് വിമാനത്താവളത്തിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിമാനത്താവളം അൽപനേരം അടച്ചിട്ടതായി അധികൃതർ അറിയിച്ചു. വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.

മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി

11:33 am 17/52017 തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകളിൽ സ്ത്രീവിരുദ്ധത ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അമേരിക്കയിൽ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശി.

11:28 am 17/5/2017 വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൻസിനിലാണ് കൊടുങ്കാറ്റ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും, 25 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്കാറ്റിൽപ്പെട്ട് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടായേക്കുമെന്നാണ് വിവരം. ടെക്സസ്, നെബ്രസ്ക, ഒക്‌ലഹോമ, കൻസാസ് എന്നിവിടങ്ങളിലും ചുഴലുക്കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്.

യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ട്രംപ് റഷ്യയുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്.

07:50 am 17/5/2017 വാഷിങ്ടൺ: യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പ്രസിഡൻറ് ഡോണൾഡ് ട്രംപ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്, റഷ്യൻ അംബാസഡർ സെർജി കിസ്‍ല്യാക് എന്നിവരുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച വൈറ്റ്ഹൗസിലെ ഒാവൽ ഒാഫിസിൽ നടന്ന കൂടിക്കാഴ്ചക്കിടെയാണ് സംഭവം. യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്.  ഐ.എസിനെതിരായ ഒാപറേഷനെ കുറിച്ചാണ് സംഭാഷണത്തിനിടെ വെളിപ്പെടുത്തിയത്. രഹസ്യ ഏജൻസികളുമായി ആലോചിക്കാതെയാണ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, റിപ്പോർട്ട് വൈറ്റ്ഹൗസ് തള്ളി. റിപ്പോർട്ട് Read more about യു.എസിന്റെ അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ട്രംപ് റഷ്യയുമായി പങ്കുവെച്ചെന്ന് റിപ്പോർട്ട്.[…]