ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ അറസ്റ്റ് ചെയ്തു.

07:47 am 24/5/2017 ന്യൂഡൽഹി: എണ്ണായിരം കോടി രൂപയുടെ പണത്തട്ടിപ്പ് കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലാലുവിന്‍റെ മകൾ മിസ ഭാരതിയുടെ കന്പനിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രാജേഷ് കുമാർ അഗർവാളാണ് അറസ്റ്റിലായത്. സാന്പത്തിക ക്രമക്കേട് തടയൽ നിയമത്തിന്‍റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടലാസു കന്പനികളുടെ പേരിൽ സഹോദരങ്ങളായ വീരേന്ദ്ര ജയിൻ, സുരേന്ദ്ര ജയിൻ എന്നിവർ 8,000 കോടി രൂപയുടെ Read more about ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ അറസ്റ്റ് ചെയ്തു.[…]

തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. 

07:44 am 24/5/2017 ചെന്നൈ: ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ആണ് സത്യരാജ്, ആർ. ശരത്കുമാർ, സൂര്യ, ശ്രീപ്രിയ, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ എന്നിവർക്കെതിരെ ഉൗട്ടി മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. ഒരു തമിഴ് പത്രത്തിൽ അഭിനേത്രികളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്ന വിധം ലേഖനം നൽകി എന്നാരോപിച്ച് 2009 ഒക്ടോബറിൽ ദക്ഷിണേന്ത്യൻ സിനി ആക്ടേഴ്സ് അസോസിയേഷൻ (നടികർ സംഘം) യോഗം വിളിച്ചുചേർക്കുകയും അതിനെ അപലപിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ ആ പത്രത്തെ പ്രത്യേകമായി Read more about തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. […]

മഹിജയുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ലെന്ന് മുഖ്യമന്ത്രി

07:41 am 24/5/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. നീതി ഉറപ്പുവരുത്തുന്ന നടപടിയുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. മഹിജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരാഹാരം കിടക്കുമ്പോഴാണ് സ്റ്റേറ്റ് അറ്റോണിയും അഡ്വ. സി.പി. ഉദയഭാനുവും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവരുമായി കരാര്‍ ഉണ്ടാക്കിയത്. ഇനി ആര്‍ക്കും ജിഷ്ണുവിെൻറ അനുഭവം ഉണ്ടാകാതിരിക്കാൻ ഇേൻറണല്‍ മാര്‍ക്കിനെക്കുറിച്ച് പരിശോധിക്കാന്‍ Read more about മഹിജയുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ലെന്ന് മുഖ്യമന്ത്രി[…]

ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം.

07:40 am 24/5/2017 അലഹബാദ്: അയ്യായിരത്തോളം ജനസംഖ്യയുള്ള ഗ്രാമത്തിലെ ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം. അലഹബാദിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കൻജസ ഗ്രാമത്തിലെ ആളുകൾക്കാണ് ആധാർ കാർഡ് പ്രകാരം ‘സമൂഹ ജന്മദിനാഘോഷ’ത്തിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. എല്ലാവരുടെയും ജന്മദിനം ജനുവരി ഒന്നായാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാേങ്കതിക തകരാറാണ് പിഴവിന് കാരണമെന്നാണ് കരുതുന്നത്. പരാതിപ്രളയത്തെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ജനനത്തീയതി തിരുത്തിനൽകാൻ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്്്. ജനനത്തീയതിയുമായി ബന്ധപ്പെട്ട രേഖകൾ നൽകിയവരുടെ കാർഡിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. ജനന Read more about ആയിരത്തോളം പേർക്ക് ഒരേ ദിവസം ജന്മദിനം.[…]

ബുർജ് ഖലീഫ ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറമണിഞ്ഞു

07:34 am 24/5/2017 ദുബായി: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറമണിഞ്ഞു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ബ്രിട്ടന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് ബുർജ് ഖലീഫ നിറംമാറിയത്. ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറം എൽഇ‍ഡി വെളിച്ചമുപയോഗിച്ച് പതിപ്പിക്കുകയാണ് ചെയ്തത്. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫ അതാത് രാജ്യത്തിന്‍റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ദുരന്തത്തിൽ ആ രാജ്യത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ദേശീയ പതാകയുടെ നിറമണിയുന്നത് Read more about ബുർജ് ഖലീഫ ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറമണിഞ്ഞു[…]

കുൽഭൂഷൺ ജാദവ് ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ

07:33 am 24/5/2017 ഇസ്‌ലാമാബാദ്: പാക് പട്ടാള കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബാസിതിന്‍റെ വെളിപ്പെടുത്തൽ. കുൽഭൂഷൻ ജീവിച്ചിരിക്കുന്നതായി അറിയിച്ച ബാസിത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.

ചപ്പാത്തി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു.

07:30 am 24/5/2017 ഇരിങ്ങാലക്കുട: കാറളം കിഴുത്താണി കൊച്ചുകുളം വീട്ടിൽ സന്ദീപിന്‍റെ ഭാര്യ സുഗന്ധി(28)യാണ് മരിച്ചത്. സ്വന്തമായി നടത്തുന്ന ചപ്പാത്തി നിർമാണ യൂണിറ്റിൽ മാവു കുഴയ്ക്കുന്ന മെഷീനിൽ ചുരിദാറിന്‍റെ ഷാൾ കുടുങ്ങിയാണ് മരണം. ഉച്ചയ്ക്കു കാട്ടൂർ ബസാറിലെ ഇവരുടെ ചപ്പാത്തി നിർമാണ യൂണിറ്റിലായിരുന്നു അപകടം. ഈ സമയം കടയിൽ സുഗന്ധി മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ച മുന്പാണ് ചപ്പാത്തി നിർമാണ യൂണിറ്റ് ആരംഭിച്ചത്.

ഉത്തരാഖണ്ഡിൽ‌ തീർഥാടകരുമായി പോകുകയായിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 22 മരണം

07:31 am 24/5/2017 ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ‌ തീർഥാടകരുമായി പോകുകയായിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 22 മരണം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോർ‌ സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഉത്തരകാശിയിൽ നലുപാനിക്ക് സമീപമായിരുന്നു അപകടം. ഗംഗോത്രിയിൽനിന്നും ഹരിദ്വാറിലേക്ക് തീർഥയാത്ര പോകുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. ഭാഗീരഥി നദിയിലേക്കാണ് ബസ് മറിഞ്ഞത്. ഏകദേശം 300 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.

പി.സി ജോര്‍ജ് എം.എല്‍.എ അമേരിക്കയിലേക്ക്

07:28 am 24/5/2017 ന്യുയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹവും ജനമനസ്സുകളിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ നേതാവുമായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ആദ്യമായി അമേരിക്കയില്‍എത്തുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 13 വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഓണാഘോഷങ്ങളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന മാര്‍ക്ക് (മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി) ഓണാഘോഷത്തിലും പങ്കെടുക്കും. ഫ്ളവേഴ്സ് ടി.വിയുടെ സംയുക്ത സംരംഭമായ പി.സിയോടൊപ്പം ഒരു നയാഗ്ര യാത്ര എന്ന പരിപാടിയും സംഘടിപ്പിക്കുന്നു.വിവരങ്ങള്‍ക്ക്: മാത്യു മാണി 845-222-4414, Read more about പി.സി ജോര്‍ജ് എം.എല്‍.എ അമേരിക്കയിലേക്ക്[…]

ഇല്ലിനോയി സമ്മിറ്റ് ഡിസ്ട്രിക്ട് കള്‍ച്ചറല്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

07:28 am 24/5/2017 ഷിക്കാഗോ: ഏപ്രില്‍ പതിനൊന്നിനു ഇല്ലിനോയി സമ്മിറ്റ് ഡിസ്ട്രിക്ട് കള്‍ച്ചറല്‍ പ്രോഗ്രാം മലയാള സാഹിത്യകാരനും, അക്കാഡമി ഓഫ് അമേരിക്കന്‍ പോയറ്റ്‌സ് അസോസിയേറ്റ് മെമ്പറുമായ അജയന്‍ കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഡയറക്ടര്‍ ഹൈദ്യ ഡ്രൂ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കോര്‍ണി ഫ്‌ളൈന്‍ സ്വാഗതവും പോയറ്റ് ജയിംസ് നന്ദിയും പറഞ്ഞു.