മിസ്ട്രിയെ പുറത്താക്കിയത് ടാറ്റയുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താന്‍

10:08 am 27/10/2016 മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റ നേരിടുന്നത് ചരിത്രത്തിലെ പ്രക്ഷുബ്ധ നാളുകള്‍. തങ്ങളുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പുറത്താക്കിയതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്്. സൈറസ് മിസ്ട്രിയുടെ നേതൃത്വത്തില്‍ അസ്വസ്ഥനായ രത്തന്‍ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്‍െറ തലപ്പത്ത് തിരിച്ചത്തെുകയായിരുന്നു. സാമ്പത്തിക തിരിച്ചടിക്കിടെ പെട്ടെന്നുണ്ടായ പുറത്താക്കല്‍ തീരുമാനം കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ടാറ്റ ഗ്രൂപ്പിന്‍െറ വരുമാനം 4.6 ശതമാനം നഷ്ടത്തിലായിരുന്നു. കഴിഞ്ഞ മാസം Read more about മിസ്ട്രിയെ പുറത്താക്കിയത് ടാറ്റയുടെ ആഗോള പ്രതിച്ഛായ നിലനിര്‍ത്താന്‍[…]

രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു

10:00 am 26/10/2016 ന്യൂഡൽഹി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസം 1.5 ലക്ഷം രൂപയിൽ നിന്നും രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി സർക്കാർ ഉയർത്തി. കാബിനറ്റ് സെക്രട്ടറി ഇന്ത്യൻ പ്രസിഡന്‍റിനേക്കാൾ അധികം ശമ്പളം വാങ്ങുന്നെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ പുതിയ തീരുമാനം. നിലവിൽ കാബിനറ്റ് സെക്രട്ടറി പ്രസിഡന്റിനേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്നുണ്ട്. ഇതോടെ നിലവിലെ ശമ്പളത്തിൽ Read more about രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു[…]

ചാന്ദ്നി ചൗക്കിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

04:06 pm 25/10/2016 ന്യൂഡൽഹി: ചാന്ദ്നി ചൗക്കിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലെപ്പട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചാന്ദ്നി ചൗകിലെ നയാബസാറിലാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടർ െപാട്ടിത്തെറിച്ചതാണ് തീ പടരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടക വസ്തുവുമായി പോയ ആളാണ് കൊല്ലപ്പെട്ടത്. ഇയാൾ സംഭവ സ്ഥലത്തെ തന്നെ മരിച്ചു. ഉടൻ പൊലീസും ഭീകരവിരുദ്ധ വിഭാഗവും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.

ജയലളിതയുടെ രോഗശാന്തിക്കായി മധുരയിൽ നടന്ന പാൽക്കുട ഘോഷയാത്ര

12:30 pm 25/10/2016 പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ പാൽ കുടങ്ങളുമായി ഘോഷയാത്ര നടത്തി. പുതുച്ചേരിയിലെ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരും പ്രവർത്തകരുമാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പാൽ പാത്രങ്ങളും കുടങ്ങളും തലയിലേറ്റിയും ജയലളിതയുടെ ഛായാചിത്രം പിടിച്ചുമായിരുന്നു ഘോഷയാത്ര. ഇതിന് ശേഷം അമ്പലങ്ങളിൽ ഇവർ പ്രത്യേക അർച്ചനയും നടത്തി. മൈസൂരിലും ജയലളിതയുടെ രോഗമുക്തിക്കുവേണ്ടി പ്രാർഥനകൾ നടന്നു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവമൂർത്തിയേയും വഹിച്ച് എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ രഥം വലിച്ചു. തങ്ങളുടെ നേതാവിന്‍റെ പെട്ടെന്നുള്ള രോഗശാന്തിക്കായാണ് രഥം വലിച്ച് പ്രാർഥിച്ചതെന്ന് Read more about ജയലളിതയുടെ രോഗശാന്തിക്കായി മധുരയിൽ നടന്ന പാൽക്കുട ഘോഷയാത്ര[…]

രാജ്നാഥ് സിംഗ് ബഹറിനില്‍

09:55 am 25/10/2016 മനാമ: ബഹറിന് നന്ദിയറിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്‌താൻ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കൂടെ നിന്ന രാജ്യമാണ് ബഹറൈന്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ രാജ്നാഥ് സിംഗ് അടുത്ത ദിവസം ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഭീകരത, തീവ്രവാദം, കുറ്റവാളികളെ പിടികൂടല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്നാണ് സൂചന. പാക്കിസ്‌താൻ ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ കൂടെ നിന്ന് പിന്തുണ അറിയിച്ച രാജ്യമാണ് ബഹറിൻ. ആസ്നേഹം തിരിച്ചു നല്‍കാന്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹം തയ്യാറാവണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് Read more about രാജ്നാഥ് സിംഗ് ബഹറിനില്‍[…]

നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി.

09:46 am 25/10/2016 ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് 11 ദിവസം മുമ്പ് കാണാതായ എം.എസ്സി വിദ്യാര്‍ഥി നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഈ മാസം 14ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സംഘടിത ആക്രമണത്തിനു പിറ്റേന്ന് കാണാതായ സംഭവം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹി പൊലീസ് കമീഷണറെ സന്ദര്‍ശിച്ച ശേഷം വൈസ് ചാന്‍സലര്‍ ഡോ. എം. ജഗദേശ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരോധാനം സംബന്ധിച്ച സര്‍വകലാശാല സമൂഹത്തിന്‍െറ ആകുലതകള്‍ വി.സിയും റെക്ടറും പൊലീസ് Read more about നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി.[…]

ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്നും സൈറസ് മിസ്ത്രിയെ ഒഴിവാക്കി.

09:44 am 25/10/2016 ന്യൂഡൽഹി: ടാറ്റാ സണ്‍സ് ചെയര്‍മാൻ പദവിയിൽ നിന്നും സൈറസ് പി. മിസ്ത്രിയെ ഒഴിവാക്കി. തിങ്കളാഴ്ച ചേർന്ന കമ്പനി ബോർഡ് യോഗത്തിലാണ് സൈറസ് മിസ്ത്രിയെ പദവിയിൽ നിന്നും മാറ്റാൻ തീരുമാനമായത്. താൽക്കാലിക ചെയർമാനായി രത്തൻ ടാറ്റ സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. ടാറ്റാ സൺസിെൻറ അടുത്ത ചെയർമാനെ തെരഞ്ഞെടുക്കുന്നതിനായി ബോർഡ് സെലക്ഷൻ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോനെൻ സെൻ, ലോഡ് കുമാർ ഭട്ടാചാര്യ എന്നിവരാണ് സെലക്ഷൻ കമ്മറ്റിയിലുള്ളത്. നാലുമാസത്തിനുള്ളിൽ പുതിയ Read more about ടാറ്റാ സൺസ് ചെയർമാൻ പദവിയിൽ നിന്നും സൈറസ് മിസ്ത്രിയെ ഒഴിവാക്കി.[…]

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

10.23 PM 24/10/2016 ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അനന്ത് നാഗില്‍ മന്ത്രിയുടെ വീടിന് നേരെയും മാര്‍ക്കറ്റിലുമാണ് ആക്രമണം. പിഡിപി മന്ത്രി അബ്ദു റഹ്മാന്‍ വീരിയുടെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് സംഭവം. കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. മന്ത്രി സുരക്ഷിതനെന്നും ഭീകര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കറ്റ്!വ മാര്‍ക്കറ്റിലും സ്‌ഫോടനം നടന്നു. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഏറെക്കാലത്തിനു ശേഷം കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. രാഷ്ട്രീയ Read more about ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം[…]

തെറ്റ് തിരുത്താൻ ജഡ്ജിമാർ തയ്യാറാകണം –കട്ജു

01:34 24/10/2016 ന്യൂഡൽഹി: സൗമ്യ കേസിൽ ജഡ്ജിമാർ തെറ്റ് തിരുത്താൻ തയാറാകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി മുൻ ജഡ്ജ് മർക്കണ്ഡേയ കട്ജുവിെൻറ ഫേസ്ബുക് പോസ്റ്റ്. തെറ്റ് പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്ജിമാരെന്ന ലോക പ്രശസ്ത ബ്രിട്ടീഷ് ജഡ്ജ് ലോഡ് ഡെന്നിങ്ങിെൻറ വാക്കുകൾ ഉദ്ധരിച്ചാണ് കട്ജുവിെൻറ പോസ്റ്റ്. സുപ്രീം കോടതി ജഡ്ജിയായിരുന്നപ്പോൾ തനിക്കും തെറ്റ്പറ്റിയിട്ടുണ്ട്. സൗമ്യ കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ തെറ്റ് തിരുത്തപ്പെടേണ്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അത് തിരുത്താൻ ജഡ്ജിമാർ തയ്യാറാകണം. തനിക്ക് നോട്ടിസ് നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് വന്നപ്പോൾ Read more about തെറ്റ് തിരുത്താൻ ജഡ്ജിമാർ തയ്യാറാകണം –കട്ജു[…]

പുള്ളിപ്പുലിയും കുട്ടിയും കിണറ്റില്‍ വീണു.

09:59 AM 24/10/2016 ഗൂഡല്ലൂര്‍: ചേരമ്പാടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. പുലിക്കൊപ്പം കിണറ്റില്‍ വീണ പുലിക്കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. ചപ്പിന്‍തോടിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീടിനടുത്തുള്ള കിണറ്റിലാണ് പുലിയും കുട്ടിയും വീണത്. മൂന്നു വയസ്സുള്ള ആണ്‍ പുലിയെയാണ് രക്ഷപ്പെടുത്തിയത്. കുട്ടി വീണപ്പോള്‍ അതിനെ രക്ഷപ്പെടുത്താന്‍ ചാടിയതായിരിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. നായുടെ കുരകേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്. ചേരമ്പാടിയില്‍ നിന്നത്തെിയ വനപാലകരാണ് പുലിയെ രക്ഷിച്ചത്. മയക്കുവെടി Read more about പുള്ളിപ്പുലിയും കുട്ടിയും കിണറ്റില്‍ വീണു.[…]