കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു

11:55 am 31/5/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ശക്തമായ സ്ഫോടനത്തിൽ ഇന്ത്യൻ എംബസിയുടെ ജനലുകളും വാതിലുകളും തകർന്നു. ദൈവത്തിന്‍റെ അനുഗ്രഹം. കാബൂളിലെ സ്ഫോടനത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷിതർ-സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. കാബൂളിലെ വാസിർ ഖാൻ പ്രദേശത്താണ് സ്ഫോടനം നടന്നത്. എംബസിയുടെ 50 മീറ്റർ പരിധിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. വലിയ Read more about കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു[…]

ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 27 പേർ കൊല്ലപ്പെട്ടു

07:30 pm 30/5/2017 ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 27 പേർ കൊല്ലപ്പെട്ടു. നൂറിലധികംപേർക്കു പരിക്കേറ്റു. നഗരത്തിലെ പ്രസിദ്ധമായ ഐസ്ക്രീം കടയ്ക്ക് തൊട്ടടുത്തായിരുന്നു ആദ്യ സ്ഫോടനം. ഇവിടെ 16 പേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ നഗരത്തിൽ മറ്റൊരിടത്ത് കാർബോംബ് പൊട്ടിത്തെറിച്ച് 11 പേർകൂടി മരിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഷിയാ മുസ്ലിംകളെ ലക്ഷ്യമിട്ട ഐഎസ് ചാവേർ കാർ ഉപയോഗിച്ചു സ്ഫോടനം നടത്തുകയായിരുന്നെന്ന് പ്രസ്താവനയിൽ പറയുന്നു. ഐസ്ക്രീം ഷോപ്പ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും Read more about ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 27 പേർ കൊല്ലപ്പെട്ടു[…]

സൈനിക വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു.

07:25 pm 30/5/2017 കാഠ്മണ്ഡു: നേപ്പാൾ സൈനിക വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റൺവെയിൽ ഇറങ്ങുന്നതിനിടെ തകിടംമറിഞ്ഞ് തീകത്തുകയായിരുന്നു. രാജ്യത്തിന്‍റെ പടിഞ്ഞാറൻ പ്രദേശത്തേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന വിമാനം കാലാവസ്ഥ മോശമായതിനെതുടർന്ന് പൈലറ്റ് തിരിച്ച് പറത്തുകയായിരുന്നു. അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്നാൽ അപകടത്തിന്‍റെ യഥാർഥ കാരണമെന്താണെന്ന് അറിവായിട്ടില്ല. ബാജുര ജില്ലയിലെ അത്‌കോൽതി വിമാനത്താവളത്തിലായിരുന്നു സംഭവം. ക്യാപ്റ്റൻ കൈലാഷ് ഗുരുംഗ് ആണ് മരിച്ചത്.

ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു

02:00 pm 30/5/2017 ലക്നോ: ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുൾപ്പടെ 12 പ്രതികൾക്കാണ് ലക്നോവിലെ വിചാരണ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരം പ്രതികളെല്ലാം ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസിലെ ഗൂഢാലോചന പരിശോധിക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലക്നോ വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. അദ്വാനി അടക്കമുള്ള പ്രതികളെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയ Read more about ബാബറി മസ്ജിദ് ഗൂഢാലോചന കേസിലെ എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു[…]

ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക

09:19 am 30/5/2017 വാഷിംഗ്ടൺ: ലോകജനതയ്ക്കും അമേരിക്കയ്ക്കും ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക. അമേരിക്കൻ സെനറ്റർ ജോൺ മക്കെയ്ൻ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമം നടത്തിയ റഷ്യ ജനാധിപത്യ വ്യവസ്ഥകൾക്കു തന്നെ ഭീഷണിയാണെന്ന് മക്കെയ്ൻ അഭിപ്രായപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിന് തന്‍റെ പക്കൽ വ്യക്തമായ തെളിവുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫ്രഞ്ച് പ്രസിഡന്‍റു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനോ തെരഞ്ഞെടുപ്പു പ്രക്രിയകളിലോ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ Read more about ഐഎസ് ഭീകരരേക്കാൾ വലിയ ഭീഷണിയാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ലാഡിമിർ പുടിനെന്ന് അമേരിക്ക[…]

ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.

08:40 am 30/5/2017 സിയൂൾ: യുഎസും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. വോൺസാൻ പട്ടണത്തിൽനിന്നു വിക്ഷേപിച്ച സ്കഡ് വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ ആറു മിനിറ്റിനകം 450 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു. തങ്ങളുടെ സാന്പത്തികമേഖലയ്ക്കുള്ളിലാണു മിസൈൽ വീണതെന്നു ജപ്പാൻ അറിയിച്ചു. തീരത്തുനിന്ന് 200 കിലോമീറ്റർ ദൂരമുള്ള സമുദ്രഭാഗം സാന്പത്തിക മേഖലാ പ്രദേശമാണ്.തുടർച്ചയായി ഉത്തരകൊറിയ നടത്തുന്ന പ്രകോപനം അംഗീകരിക്കാനാവില്ലെന്നു ജപ്പാൻ വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയുടെ വിലക്ക് വകവയ്ക്കാതെ അടുത്തയിടെ ഉത്തരകൊറിയ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഈ വർഷം Read more about ഉത്തര കൊറിയ മി സൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]

മോറ ചുഴലിക്കൊടുങ്കാറ്റ് : ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു.

08:32 am 30/5/2017 ധാക്ക: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നു. ഇന്നു ബംഗ്ലാദേശിന്‍റെ തെക്കുകിഴക്കൻ തീരത്തേക്കടുക്കുന്ന കാറ്റ് ഉച്ചയോടെ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറും. ലെവൽ -10 വിഭാഗത്തിലാണ് കാറ്റിനെ പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകും. മോറയുടെ സ്വാധീനത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കേരളത്തിൽ പ്രവേശിച്ചിരുന്നു. ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം എത്തും. ബംഗ്ലാദേശിനു പ്രളയഭീഷണിയും ഉണ്ട്. Read more about മോറ ചുഴലിക്കൊടുങ്കാറ്റ് : ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുന്നു.[…]

മോസ്കോയിലുണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു.

08:26 am 30/5/2017 മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 11 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൽ നൂറുകണക്കിന് മരങ്ങളാണ് കടപുഴകി വീണത്. മോസ്കോയുടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പാടേ തകരാറിലായി. പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.

07:06 pm 29/5/2017 വാഷിങ്ടണ്‍: വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് Read more about വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.[…]

നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.

07:00 pm 29/5/2017 വാഷിംഗ്ടണ്‍: നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങൾ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാർ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നൽകിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 1,377 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്‍റിമീറ്റർ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാൻ ഒരുക്കുക. മണിക്കൂറിൽ 7.24 ലക്ഷം Read more about നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.[…]