ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ അറസ്റ്റ് ചെയ്തു.

07:47 am 24/5/2017 ന്യൂഡൽഹി: എണ്ണായിരം കോടി രൂപയുടെ പണത്തട്ടിപ്പ് കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലാലുവിന്‍റെ മകൾ മിസ ഭാരതിയുടെ കന്പനിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രാജേഷ് കുമാർ അഗർവാളാണ് അറസ്റ്റിലായത്. സാന്പത്തിക ക്രമക്കേട് തടയൽ നിയമത്തിന്‍റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടലാസു കന്പനികളുടെ പേരിൽ സഹോദരങ്ങളായ വീരേന്ദ്ര ജയിൻ, സുരേന്ദ്ര ജയിൻ എന്നിവർ 8,000 കോടി രൂപയുടെ Read more about ലാലു പ്രസാദ് യാദവിന്‍റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ അറസ്റ്റ് ചെയ്തു.[…]

തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. 

07:44 am 24/5/2017 ചെന്നൈ: ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ആണ് സത്യരാജ്, ആർ. ശരത്കുമാർ, സൂര്യ, ശ്രീപ്രിയ, വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ എന്നിവർക്കെതിരെ ഉൗട്ടി മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. ഒരു തമിഴ് പത്രത്തിൽ അഭിനേത്രികളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്ന വിധം ലേഖനം നൽകി എന്നാരോപിച്ച് 2009 ഒക്ടോബറിൽ ദക്ഷിണേന്ത്യൻ സിനി ആക്ടേഴ്സ് അസോസിയേഷൻ (നടികർ സംഘം) യോഗം വിളിച്ചുചേർക്കുകയും അതിനെ അപലപിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ ആ പത്രത്തെ പ്രത്യേകമായി Read more about തമിഴിലെ എട്ടു പ്രമുഖ സിനിമ താരങ്ങൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. […]

കുൽഭൂഷൺ ജാദവ് ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ

07:33 am 24/5/2017 ഇസ്‌ലാമാബാദ്: പാക് പട്ടാള കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് ജീവനോടെയുണ്ടെന്ന് പാക്കിസ്ഥാൻ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബാസിതിന്‍റെ വെളിപ്പെടുത്തൽ. കുൽഭൂഷൻ ജീവിച്ചിരിക്കുന്നതായി അറിയിച്ച ബാസിത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.

ചപ്പാത്തി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു.

07:30 am 24/5/2017 ഇരിങ്ങാലക്കുട: കാറളം കിഴുത്താണി കൊച്ചുകുളം വീട്ടിൽ സന്ദീപിന്‍റെ ഭാര്യ സുഗന്ധി(28)യാണ് മരിച്ചത്. സ്വന്തമായി നടത്തുന്ന ചപ്പാത്തി നിർമാണ യൂണിറ്റിൽ മാവു കുഴയ്ക്കുന്ന മെഷീനിൽ ചുരിദാറിന്‍റെ ഷാൾ കുടുങ്ങിയാണ് മരണം. ഉച്ചയ്ക്കു കാട്ടൂർ ബസാറിലെ ഇവരുടെ ചപ്പാത്തി നിർമാണ യൂണിറ്റിലായിരുന്നു അപകടം. ഈ സമയം കടയിൽ സുഗന്ധി മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ച മുന്പാണ് ചപ്പാത്തി നിർമാണ യൂണിറ്റ് ആരംഭിച്ചത്.

വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു

7;24 am 24/5/2017 ന്യുഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ ഭരണ രംഗശത്ത സ്വാധനീവും സാമ്പത്തിക ക്രമക്കേടും കൊണ്ട് കുപ്രസിദ്ധനായ വിവാദ സ്വാമി ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന്‍ൊപപവും അദ്ദേഹത്തെ പക്ഷാഘാതവും വേട്ടയാടിയിരുന്നു. അവയവങ്ങളുടെ എല്ലാം പ്രവര്‍ത്തനങ്ങളും താറുമാറായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ദിരഗാന്ധിയുടെ കാലത്തും തുടര്‍ന്ന് പി.വി നരസിംഹറാവുവിന്റെ കാലത്തും ഭരണത്തില്‍ നിര്‍ണായക സ്വാധീനം സ്വാമിക്കുണ്ടായിരുന്നു. ജോത്സ്യന്‍ എന്ന നിലയില്‍ രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ കയറിപ്പറ്റിയ സ്വാമി പിന്നീട് ഭരണത്തില്‍ വരെ നിര്‍ണായക സ്വാധീനമുള്ള Read more about വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു[…]

മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു.

09:06 am 23/5/2017 ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികൾ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു. സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി Read more about മാഞ്ചസ്റ്റർ സിറ്റിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു.[…]

സോമാലിയയിൽ വീണ്ടും ബോംബ് സ്ഫോടനം .

09:04 am 23/5/3017 മൊഗാദിഷു: സോമാലിയയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഭീകര സംഘടനയായ അൽ ഷബാബ് ഏറ്റെടുത്തിട്ടുണ്ട്. ബെർഡാലേയ്ക്കും ഓഡിലെയ്ക്കും മധ്യത്തിൽ റോഡരുകിൽ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോൾ ബോംബാണ് പൊട്ടിത്തെറിച്ചത്. സൈനികർ കൊല്ലപ്പെട്ടതോടെ അൽ ഷാബാബിനെതിരേ സൈന്യം ശക്തമായ തിരിച്ചടിക്കുകയാണെന്നും സൊമാലിയൻ മന്ത്രി ഉഗാസ് ഹസൻ പറഞ്ഞു. കഴിഞ്ഞ മെയ് ഒന്പതിന് ഇതേ മേഖലയിലുണ്ടായ സ്ഫോടനത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യക്ക്  എൻ.എസ്.ജി അംഗത്വം നഷ്ടമായതിനു പിന്നാലെ വീണ്ടും ചൈന.

08:57 am 23/5/2017 ബെയ്ജിങ്: ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങളെ ആണവദാതാക്കളുടെ (എൻ.എസ്.ജി)കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണക്കില്ലെന്ന് വീണ്ടും ചൈന. ചൈനയുടെ വിദേശകാര്യവക്താവ് ഹുവ ചുൻ യിങ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവർഷവും ചൈന ഇതേ നിലപാട് സ്വീകരിച്ചതിനാലാണ് ഇന്ത്യക്ക്  എൻ.എസ്.ജി അംഗത്വം നഷ്ടമായത്. സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിൽ അടുത്തമാസമാണ് ഇൗവർഷത്തെ എൻ.എസ്.ജി പ്ലീനറിസമ്മേളനം

ഇന്ത്യൻ നാവികസേന:മിസൈൽ പ്രതിരോധസംവിധാനം ഇസ്രയേലിൽനിന്നു വാങ്ങാൻ ധാരണയായി

7:33 am 23/5/2017 ജറുസലേം: ഇന്ത്യൻ നാവികസേനയുടെ നാല് യുദ്ധക്കപ്പലുകളിലേക്ക് ദീർഘദൂര മിസൈൽ പ്രതിരോധസംവിധാനം ഇസ്രയേലിൽനിന്നു വാങ്ങാൻ ധാരണയായി. 6,300 കോടി ഡോളറിന്‍റെ കരാർ ഭാരത് ഇലക്‌ട്രോണിക്സും ഇസ്രയേൽ എയറോസ്പേസ് ഇൻഡസ്ട്രിയും (ഐഎഐ) സംയുക്തമായാണു നടപ്പാക്കുക. പ്രധാനമന്ത്രിയുടെ ജൂലൈയിലെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു കരാർ. കരസേനയ്ക്കും നാവികസേനയ്ക്കും ആയുധം നല്കുന്നതിനായി ഇസ്രയേലുമായി 200 കോടി ഡോളറിന്‍റെ കരാർ ഉണ്ടാക്കിയിരുന്നു. ഇതിൽ ഇസ്രയേൽ എയ്റോസ്പേയ്സുമായി 160 കോടി ഡോളറിന്‍റെ ഇടപാടാണു നടത്തുന്നത്. മിസൈൽ പ്രതിരോധ സംവിധാനം ഐഎഐയും ഡിആർഡിഒയും Read more about ഇന്ത്യൻ നാവികസേന:മിസൈൽ പ്രതിരോധസംവിധാനം ഇസ്രയേലിൽനിന്നു വാങ്ങാൻ ധാരണയായി[…]

ക്രിസ്ത്യൻ പള്ളി ഒരു സംഘമാളുകൾ തല്ലിത്തകർത്തു.

7:28 am 23/5/2017 കുന്ദാപ്പള്ളി: പുതുതായി പണികഴിപ്പിച്ച ക്രിസ്ത്യൻ പള്ളി ഒരു സംഘമാളുകൾ തല്ലിത്തകർത്തു. തെലുങ്കാന മേഡ്ചൽ ജില്ലയിലെ കുന്ദാപ്പള്ളിയിലെ ലേഡി ഓഫ് ഫാത്തിമ ചർച്ചാണ് ഗ്രാമീണർ തകർത്തത്. ഈ മാസം 13ന് ഹൈദരാബാദ് ആർച്ച് ബിഷപ്പ് റവ.തുമ്മ ബാലയാണ് പള്ളിയുടെ വെഞ്ചരിപ്പ് കർമം നടത്തിയത്. പള്ളി നിർമാണത്തെ എതിർത്തുകൊണ്ട് അക്രമികൾ പ്രദേശത്തെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒത്തുകൂടിയശേഷമാണ് അക്രമം നടത്തിയതെന്നാണു സൂചന. അക്രമ സമയത്ത് വാച്ച്മാനും അഞ്ചു തൊഴിലാളികളും പള്ളിയുടെ സമീപമുണ്ടായിരുന്നു. പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ അക്രമികൾ ക്രിസ്തുവിന്‍റെയും Read more about ക്രിസ്ത്യൻ പള്ളി ഒരു സംഘമാളുകൾ തല്ലിത്തകർത്തു.[…]