ഗോവയിൽ നടപ്പാലം തകർന്ന് അമ്പതിലേറെ പേർ പുഴയിൽ വീണു.

07:34 am 19/5/2017 പനാജി: ഒരു മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പോർച്ചുഗീസ് കാലത്ത് നിർമിച്ച സുവാരി നടപ്പാലമാണ് തകർന്നത്. വ്യാഴാഴ്ച വൈകുന്നേരം തെക്കൻ ഗോവയിലെ കുടചടേമിലായിരുന്നു സംഭവം. സാൻവോർദം നദിക്കു കുറുകെയുള്ള പാലം വളരെ പഴക്കം ചെന്നതാണ്. അതിനാൽ വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശമില്ല. നടപ്പാലമായി മാത്രമാണ് ഉപയോഗിച്ച് വന്നിരുന്നത്. ഒരു യുവാവ് ജീവനൊടുക്കാൻ പാലത്തിൽനിന്നും നദിയിലേക്ക് ചാടിയിരുന്നു. ഇയാളെ രക്ഷിക്കാൻ അഗ്നിശമന സേന ശ്രമിക്കുമ്പോഴാണ് സംഭവം. തെരച്ചിൽ കാണാൻ ആളുകൾ‌ പാലത്തിൽ തടിച്ചുകൂടിയതാണ് Read more about ഗോവയിൽ നടപ്പാലം തകർന്ന് അമ്പതിലേറെ പേർ പുഴയിൽ വീണു.[…]

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക് ഇടംപിടിച്ചു

07:26 am 19/5/2017 ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക് ഇടംപിടിച്ചു. മനീഷ് പാണ്ഡെയ്ക്കു പകരക്കാരനായാണ് കാർത്തിക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റതിനെ തുടർന്നാണ് മനീഷ് പണ്ഡയെ ടീമിൽനിന്നും ഒഴിവാക്കിയത്. ഐപിഎലിലെ മിന്നുന്ന ഫോമാണ് കാർത്തിക്കിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ഗുജറാത്ത് ലയൺസിന്‍റെ മധ്യനിര ബാറ്റ്സ്മാനായ കാർത്തിക്ക് 36.10 ശരാശരിയിൽ 14 കളികളിൽനിന്ന് 361 റൺസാണ് അടിച്ചുകൂട്ടിയത്.

നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി.

07:26 am 19/5/2017 ഇസ്ലാമാബാദ്: ഭീകരപ്രവർത്തകനങ്ങളിൽ ഏർപ്പെട്ടു കുറ്റക്കാരെന്നു കണ്ടെത്തിയ നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി. കഴിഞ്ഞ ദിവസം നാലു ഭീകരരെ തൂക്കിക്കൊന്നതിനു പുറമേയാണിത്. മുഹമ്മദ് ഇബ്രാഹിം, റിസ്വാൻ ഉല്ല, സർദാർ അലി, ഷേർ മുഹമ്മദ് ഖാൻ എന്നിവരെയാണ് തൂക്കിലേറ്റിയത്. ഖൈബർ പക്തൂണ്‍ക്വ പ്രവിശ്യയിലെ ജയിലിലാണ് വിധി നടപ്പാക്കിയതെന്നാണു സൂചന. ഇവർ നിരോധിക്കപ്പെട്ട തെഹ്രിക് ഇ താലിബാൻ സംഘടനയിലെ അംഗങ്ങളായിരുന്നു. ഇതോടെ 2014 ലെ പെഷാവർ ഭീകരാക്രമണത്തിനുശേഷം തൂക്കിലേറ്റപ്പെട്ട ഭീകരരുടെ എണ്ണം 170ൽ ഏറെയായി. Read more about നാലു താലിബാൻ ഭീകരരെ കൂടി പാക്കിസ്ഥാനിൽ തൂക്കിലേറ്റി.[…]

എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്.

07:23 am 19/5/2017 കണ്ണൂർ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്. നിലവിൽ വയനാട്, തൃശൂർ, പാല ക്കാട് ജില്ലകളിലാണ് ടവറുള്ളത്. കൊല്ലത്ത് ടവറിന്‍റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാൻഡന്‍റ് ഓഫിസ്, നാർകോട്ടിക് സെൽ, സിഐ ഓഫിസ് തു ടങ്ങിയ അഞ്ചോളം ഓഫിസുകൾ ഉൾക്കൊള്ളുന്നതാവും ടവർ.

രജനീകാന്തിനെ വിമർശിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു.

7:25 am 19/5/2017 ചെന്നൈ: തമിഴ്സൂപ്പർ താരം രജനീകാന്തിനെ വിമർശിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. അമിതാഭ് ബച്ചനെപ്പോലെതന്നെ രജനീകാന്തിന്‍റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്നാണ് കട്ജുവിന്‍റെ പരിഹാസം. രജനീകാന്തിന്‍റെ കൈയിൽ ദാരിദ്യ്രം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, കാർഷിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടോയെന്ന് കട്ജു ചോദിച്ചു. രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ ശക്തിപ്രാപിക്കുന്നതിനിടെയാണ് കട്ജു വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രവേശം തന്‍റെ അഭിലാഷമല്ലെന്നും ദൈവനിശ്ചയം അതാണെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നുമായിരുന്ന റിപ്പോർട്ടുകളോട് രജനി പ്രതികരിച്ചത്. സിനിമാ താരങ്ങളെ വിഗ്രഹവൽക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഡ്ഡിത്തം Read more about രജനീകാന്തിനെ വിമർശിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു.[…]

ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

07:20 am _19/5/2017 കൊച്ചി: വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഷിബി ഹോട്ടൽ ഉടമ വൈറ്റില ജൂനിയർ ജനത റോഡിൽ മംഗലപ്പിള്ളി വീട്ടിൽ പി.ജെ. ജോൺസണെ (48) കുത്തി കൊലപ്പെടുത്തിയ കേസിലാണ് കീഴടങ്ങിയത്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കുത്തിയ ഉടൻ പ്രതി ഓടി രക്ഷപ്പെട്ടു. ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ജോൺസണെ എറണാകുളത്തെ Read more about ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.[…]

കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു

07:22 am 19/5/2017 കുൽഗാം: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു. ദക്ഷിണ കാഷ്മീരിലെ കുൽഗാമിലാണ് വിദ്യാർഥികളും സൈന്യവും ഏറ്റുമുട്ടിയത്. പരിക്കേറ്റവരിൽ നാലു പെണ്‍കുട്ടികളും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. പെല്ലറ്റ് വെടിയേറ്റ രണ്ടു പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്കു മാറ്റി. കുൽഗാം ഡിഗ്രി കോളജിലെ വിദ്യാർഥികളാണ് സൈന്യത്തിനു നേർക്കു പ്രതിഷേധിച്ചത്. കോളജ് ക്യാന്പസിനുള്ളിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേർക്ക് സുരക്ഷാസേന പെല്ലറ്റ് പ്രയോഗിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, വിദ്യാർഥികളുടെ Read more about കാഷ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ 12 വിദ്യാർഥികൾക്കു പരിക്കേറ്റു[…]

ശബരിമലയിൽ സ്ത്രീപ്രവേശനം: ഹിന്ദുഐക്യവേദി പി ന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ കെ.പി. ശശികല.

07:19 am 19/5/2017 കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം വേണമെന്ന് വിശ്വാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നാൽ ഹിന്ദുഐക്യവേദി പി ന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ കെ.പി. ശശികല. വ്യക്തികളിൽ നിന്നല്ല. വിശ്വാസി സമൂഹത്തിൽ നിന്നാണ് ഇത്തരം ആവശ്യങ്ങൾ ഉയരേണ്ടതെന്നും അവർ പറഞ്ഞു. ഭക്തജനസമൂഹത്തിൽ നിന്നോ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്നോ ഇത്തരം ആവശ്യം ഉയർന്നാൽ ആചാര്യസഭ വിളിച്ചുകൂട്ടാനും ആചാരത്തിൽ ആവശ്യമായ മാറ്റം വരുത്താനും ഹിന്ദുഐക്യവേദി നേതൃത്വം നൽകും.ഹിന്ദുഐക്യവേദിയ്ക്ക് ശബരിമലയിൽ സ്ത്രീപ്രവേശന വിഷയത്തിൽ മുൻവിധികളൊന്നുമില്ലെന്നും അവർ പറഞ്ഞു.

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം

07:19 am 19/5/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെ. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ ഇപ്പോഴത്തെ ചാന്‍സലറും, ഫിലാഡല്‍ഫിയാ പള്ളി മുന്‍ വികാരിയുമായിരുന്ന റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മുഖ്യകാര്‍മ്മികനും, ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം. പരിശുദ്ധ കന്യകാമാതാവിന്റെ ഫാത്തിമാപ്രത്യക്ഷീകരണത്തിന്റെ നൂറാം Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം[…]

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചു

07:15 am 19/5/2017 – സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍, മെയ് 14 ന് രാവിലെ പത്തു മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം മാതൃദിനം ആചരിച്ചു . പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി ആശീര്‍വദിച്ചനുഗ്രഹിക്കുകയും ചെയ്തു. ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ മാതാക്കള്‍ക്കും സ്‌നേഹത്തിന്റെയും സന്താഷത്തിന്റെയും നന്ദി സൂചകമായി Read more about മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചു[…]