കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍ !

09:34 am 24/6/2017 – പി.പി. ചെറിയാന്‍ ഫ്ളോറിഡ: കാണാതായ 11 കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശമാര്‍ഗ്ഗം ഹെലികോപ്റ്റര്‍ നടത്തിയ അന്വേഷണം ഫലം കണ്ടു. ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്റെ മേല്‍കൂരയില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു ജര്‍ണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പോലീിന് കൈമാറി സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാര്‍ സമ്മര്‍ക്യാമ്പിന് പോകാന്‍ ആവശ്യപ്പെട്ടതിന് പ്രതിഷേധിച്ചാണ് മേല്‍കൂരയില്‍ കയറി ഒളിച്ചതെന്നും മുകളില്‍ കയറിയ Read more about കാണാതായ പതിനൊന്നുകാരന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ സുഖനിദ്രയില്‍ ![…]

അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു

09:19 am 23/6/2017 ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയം സന്ദര്‍ശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടര്‍ന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു . മോണ്‍ തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളര്‍ച്ചയില്‍ നാം പങ്കാളികളാവണമെന്ന് വി.കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തില്‍ പിതാവ് ജനങ്ങളെ Read more about അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു[…]

ഓക്സിജൻ വിതരണ സംവിധാനം തകരാറിലായതിനെ തുടർന്ന് 11 രോഗികൾ മരിച്ചു.

09:13 am 23/6/2017 ഇൻഡോർ: മധ്യപ്രദേശിൽ ആശുപത്രിയിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലായതിനെ തുടർന്ന് 11 രോഗികൾ മരിച്ചു. ഇൻഡോറിലെ എംവൈ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് ഓക്സിജൻ വിതരണ സംവിധാനത്തിൽ തകരാറുണ്ടായത്. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. തകരാർ സംഭവിച്ചതിന്‍റെ കാരണം ദുരൂഹമാണ്. തകരാർ കണ്ടെത്താൻ ആശുപത്രി ജീവനക്കാർക്കു കഴിയാതിരുന്നതാണ് മരണസംഖ്യ ഉയർത്തിയത്. ഇത്തരം സംഭവങ്ങൾ ആശുപത്രികളിൽ നടക്കാറുള്ളതാണെന്നു ചൂണ്ടിക്കാട്ടി വിഷയത്തെ ലഘൂകരിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം വിഷയത്തിൽ Read more about ഓക്സിജൻ വിതരണ സംവിധാനം തകരാറിലായതിനെ തുടർന്ന് 11 രോഗികൾ മരിച്ചു.[…]

പി.എസ്.എൽ.വി സി-38 വെള്ളിയാഴ്ച വിക്ഷേപിക്കും

09:12 am 23/6/2017 ബംഗളൂരു: വിദേശരാജ്യങ്ങളുടെ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി സി-38 വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് േകന്ദ്രത്തിൽനിന്ന് രാവിലെ 9.20നാണ് വിക്ഷേപണം. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് -രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആർ.ഒ ഒറ്റവിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിക്കുന്നത്. വിക്ഷേപണത്തിനുള്ള 28 മണിക്കൂർ കൗണ്ട്ഡൗൺ വ്യാഴാഴ്ച രാവിലെ 5.29ന് ആരംഭിച്ചു. കർട്ടോസാറ്റ് -രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമുണ്ട്. ഓസ്ട്രിയ, ബെൽജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, Read more about പി.എസ്.എൽ.വി സി-38 വെള്ളിയാഴ്ച വിക്ഷേപിക്കും[…]

മോസ്കിൽനിന്ന് ആളുകൾ പുറത്തിറങ്ങിവരുന്ന ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.

09:12 am 23/6/2017 ശ്രീനഗർ: മോസ്കിൽനിന്ന് ആളുകൾ പുറത്തിറങ്ങിവരുന്ന ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. ജമ്മു കാഷ്മീരിലെ ശ്രീനഗറിന്‍റെ പ്രാന്തത്തിലുള്ള നൗഹാട്ട പ്രദേശത്താണ് സംഭവം. പള്ളിയിൽനിന്ന് ആളുകൾ പുറത്തിറങ്ങുന്ന ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജനക്കൂട്ടം യുവാവിനെ പിടികൂടി. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞെങ്കിലും വെളിപ്പെടുത്താൻ തയാറായില്ല. ഇതിനിടെ പരിഭ്രമത്തിൽ യുവാവ് കൈയിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ആളുകൾക്കു നേർക്കു വെടിവച്ചു. വെടിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇതിൽ കുപിതരായ ജനക്കൂട്ടം യുവാവിനെ മർദിക്കുകയായിരുന്നു. Read more about മോസ്കിൽനിന്ന് ആളുകൾ പുറത്തിറങ്ങിവരുന്ന ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.[…]

ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു

09:11 am 23/6/2017 വാഷിംഗ്ടണ്‍: ബഹിരാകാശ ചരിത്രത്തിൽ ഇടം നേടി തമിഴ്നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കൻ. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ വിദ്യാർഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിൾ ലേണിംഗും ചേർന്നു നടത്തിയ ക്യൂബ്സ് ഇൻ സ്പേസ് എന്ന മത്സരത്തിൽനിന്നാണ് റിഫാത്തിന്‍റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്‍റിമീറ്റർ വലുപ്പമുള്ള Read more about ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു[…]

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്.

09:10 am 23/6/2017 പോർട്ട് ഓഫ് സ്പെയിൻ: ചാന്പ്യൻസ് ഫൈനലിൽ പാക്കിസ്ഥാനോടേറ്റ നാണംകെട്ട തോൽവി കൂടാതെ പരിശീലകന്‍റെ സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയുടെ രാജി ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങൾ എന്നിവയെല്ലാം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിരാട് കോഹ്ലിയും സംഘവും പരന്പരയിൽ സന്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്. അഞ്ച് ഏകദിനവും ഒരു ട്വന്‍റി-20യുമാണ് പരന്പരയിൽ. ഒരു വർഷം മുന്പ് ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതും വിൻഡീസ് പര്യടനത്തിലാണ്. എന്നാൽ ഇപ്പോൾ ആ ടീം കുംബ്ലെ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനൊപ്പം വിൻഡീസിലേക്കു Read more about ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്.[…]

കാഷ്മീർ താഴ്വരയിൽ സൈന്യത്തിനു നേർക്ക് കല്ലേറിന് നേതൃത്വം നൽകിയിരുന്നയാൾ കൊല്ലപ്പെട്ടു.

09:06 am 23/6/2017 ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ സൈന്യത്തിനു നേർക്ക് കല്ലേറിന് നേതൃത്വം നൽകിയിരുന്നയാൾ കൊല്ലപ്പെട്ടു. തൗസീഫ് അഹമ്മദ് വാനി എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു. പുൽവാമയിലെ കാകപോറ ചൗക്കിക്കടുത്താണ് ഇയാൾ കൊല്ലപ്പെട്ടത്. പുൽവാമയിലെ തെങ്പുന സ്വദേശിയായ തൗസീഫിനു നേർക്ക് വിവിധ സ്റ്റേഷനുകളിലായി 10 കേസുകൾ നിലവിലുണ്ട്. 2001ൽ പോലീസിനെതിരായ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് ഇയാൾ അറസ്റ്റിലായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ട ശേഷം നടന്ന പ്രക്ഷോഭത്തിനിടെ Read more about കാഷ്മീർ താഴ്വരയിൽ സൈന്യത്തിനു നേർക്ക് കല്ലേറിന് നേതൃത്വം നൽകിയിരുന്നയാൾ കൊല്ലപ്പെട്ടു.[…]

എ.കെ.ആന്‍റണി അടക്കം നിരവധി മുതിർന്ന നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

9:05 am 23/6/2017 ന്യൂഡൽഹി: മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി അടക്കം നിരവധി മുതിർന്ന നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പുതിയ സുരക്ഷാ അവലോകനത്തിലാണ് 42 നേതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വൈ പ്ലസ് സുരക്ഷയുണ്ടായിരുന്ന എ.കെ.ആന്‍റണി, അജയ് മാക്കൻ, അർജുൻ മോദ്വാദിയ, ശശി തരൂർ, ശ്രീ പ്രകാശ് ജയ്സ്വാൾ എന്നിവരുടെ സുരക്ഷ വൈ വിഭാഗത്തിലേക്കു താഴ്ത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇവരടക്കം 15 കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം Read more about എ.കെ.ആന്‍റണി അടക്കം നിരവധി മുതിർന്ന നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം.[…]

മീരാകുമാറിന് ബിഎസ്പി പിന്തുണ നൽകും

09:03 am 23/6/2017 ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ബിഎസ്പി പിന്തുണ നൽകും.എൻഡിഎയുടെ സ്ഥാനാർഥിയേക്കാൾ കഴിവുള്ളതും ജനപിന്തുണയുള്ളതും മീരാകുമാറിനാണെന്ന് മായാവതി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർഥിയെ ബിഎസ്പി പിന്തുണയ്ക്കുമെന്നും മായാവതി വ്യക്തമാക്കി. മീരകുമാറിന്‍റെ സ്ഥാനാർഥിത്വത്തോട് മായാവതിക്ക് യോജിപ്പാണുള്ളതെന്ന് നേരത്തെ ബിഎസ്പി നേതാവ് സതീഷ് മിശ്ര പറഞ്ഞിരുന്നു. പ്രതിപക്ഷ സ്ഥാനാർഥിയെ നിർണയിക്കാനുള്ള സുപ്രധാന യോഗത്തിൽ സതീഷ് മിശ്രയും പങ്കെടുത്തിരുന്നു. ഡിഎംകെയും മീരാകുമാറിന് പിന്തുണ അറിയിച്ചിട്ടുണ്ട്.